Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബെംഗളൂരുവിലെ അക്രമം ആസൂത്രിതം; പാര്‍ട്ടിയുടെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൗനംപാലിച്ച് കോണ്‍ഗ്രസ്

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

Janmabhumi Online by Janmabhumi Online
Aug 13, 2020, 10:37 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ പ്രതിഷേധം ആസൂത്രിതം. ഞൊടിയിട കൊണ്ടാണ് കലാപമായി മാറിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഇരുപതോളം പേര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈ സാന്ദ്രയിലെ വീടിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം മിനിട്ടുകള്‍ക്കുള്ളില്‍ അക്രമത്തിലേക്ക് വഴിമാറി.  

സംഘടിച്ചെത്തിയ മറ്റൊരു സംഘമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. കല്ലുകളും വടികളും പെട്രോളും മണ്ണെണ്ണയുമായി എത്തിയ സംഘം ആദ്യം എംഎല്‍എയുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഇതിനു ശേഷം നവീന്റെ കാര്‍ ഉള്‍പ്പെടെ  തീവച്ചു നശിപ്പിച്ചു. എംഎല്‍എയുടെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടും അക്രമി സംഘം അഗ്നിക്കിരയാക്കി. പത്തുമണിയോടെ എസ്ഡിപിഐക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം കത്തിച്ചു.  

നവീന്‍ കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പതിനൊന്നുമണിയോടെ പ്രചരണമുണ്ടായി. ഇതോടെ അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി ആക്രമണം ആരംഭിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കലാപകാരികള്‍ കത്തിച്ചു. പോലീസ് സ്റ്റേഷനുകളിലെ ഫര്‍ണിച്ചറും അക്രമികള്‍ കത്തിച്ചു.  

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പലരും സ്റ്റേഷനു പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.  

അക്രമകാരികളുടെ കൈവശം പെട്ടിരുന്നെങ്കില്‍ പോലീസുകാരുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  കലാപം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമാധാനം പാലിക്കാന്‍ പോലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി  അഭ്യര്‍ഥിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ കര്‍ണാടകയിലെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം അവലംബിക്കുകയായിരുന്നു.

Tags: houseattackBengaluruബെംഗളൂരു കലാപം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുവയെ പിടികൂടാനുളള ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ എടുത്തെറിഞ്ഞു

India

കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, ആർസിബി – കെകെആർ മത്സരം റദ്ദാക്കി

Kerala

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

അന്വേഷണം ഒതുക്കാന്‍ പണം : അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കര്‍ശന നടപടിക്ക് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies