Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ കേരളാ മോഡല്‍; സ്വര്‍ണക്കടത്ത് കേസ് ലാവ്‌ലിനെക്കാളും ഗുരുതരമെന്നും ഭൂപേന്ദ്രയാദവ്

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു.

Janmabhumi Online by Janmabhumi Online
Aug 1, 2020, 03:31 pm IST
in BJP
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലാകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ കേരള മുഖ്യമന്ത്രി സ്വര്‍ണ കള്ളക്കടത്തിന് സഹായം നല്‍കുന്നു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിയുന്നത് ഏറ്റവും വലിയ അഴിമതി ഭരണമാണ്. ലാവ് ലിന്‍ കേസിനെക്കാള്‍ ഗുരുതരമായതാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി ആസ്ഥാനത്ത് ഒ.രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ്  മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്‌ട്ര കള്ളക്കടത്തുകാര്‍ക്കായി  ഇടപെട്ടത്. മന്ത്രി കെടി ജലീല്‍ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

അഴിമതിയുടെ ആള്‍രൂപമായ പിണറായി വിജയന്‍ കൊറോണ കാലത്ത് ‘പിആര്‍ വര്‍ക്ക് ‘ നടത്തുകയും കള്ളക്കടത്തിന് സഹായം നല്‍കുകയുമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നത് രാജ്യത്തിനാകെ അപമാനമാണ്. പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇന്ന് പാവങ്ങള്‍ക്ക് എതിരാണ്. ലോകമെങ്ങും മാര്‍ക്‌സും ലെനിനും എന്താണെന്ന് മനസിലാക്കിയവര്‍ കമ്യൂണിസത്തെ ഉപേക്ഷിക്കുകയാണ്. കേരളത്തിലും അതു തന്നെ സംഭവിക്കുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.  

സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് കേരള ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. എന്നാല്‍ മുഖ്യമന്ത്രി അതു നിഷേധിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പ്രതികളുടെ കൂട്ടാളിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നു.  പിണറായിക്ക് ഇനി ഭരണം തുടരാനാകില്ല. ജനരോഷത്തില്‍ മുന്നില്‍ മുട്ടുമടക്കി പിണറായി വിജയന് രാജിവെക്കേണ്ടി വരുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയില്‍ നിലവിളക്ക് തെളിയിച്ചാണ് ഒ.രാജഗോപാല്‍ ഉപവാസം തുടങ്ങിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി കരമന ജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ. ആര്‍. പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, എസ്.സുരേഷ്, വൈസ് പ്രസിഡന്റ് വി.ടി.രമ, ഡോ.പി.പി. വാവ തുടങ്ങിയവരും സംബന്ധിച്ചു.

Tags: Pinarayi Vijayanbjpsmugglingസ്വര്‍ണകടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

പുതിയ വാര്‍ത്തകള്‍

നമ്മുടെ ശ്വാസകോശം വിഷമാവസ്ഥയിൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?

അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി, ട്രംപിന് ആശ്വാസം

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

‘ ആവശ്യമെങ്കിൽ ഇറാന്റെ ആണവ കേന്ദ്രത്തിൽ ഞങ്ങൾ വീണ്ടും ബോംബിടും, അതും ആരോടും ചോദിക്കാതെ’ ; സെനറ്റ് യോഗത്തിൽ ട്രംപ്

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്ക

വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോഹൻലാൽ

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

നാസ സ്‌പേസ് സെന്ററില്‍ നിന്നും ലെന, എല്ലാത്തിനും നന്ദി ഭര്‍ത്താവിനെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies