Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുനര്‍നിര്‍മാണം തുടങ്ങിയിടത്ത് ഉപേക്ഷിച്ചു പുത്തൂര്‍ മണ്ഡപത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു

പവിത്രേശ്വരം, നെടുവത്തൂര്‍, കുളക്കട പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.

Janmabhumi Online by Janmabhumi Online
Jun 29, 2020, 04:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു, പുനര്‍നിര്‍മാണം തുടങ്ങിയിടത്തുതന്നെ ഉപേക്ഷിച്ചു. നാടിന്റെ പൈതൃകത്തെ അവഹേളിക്കുംവിധമാണ് മണ്ഡപത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.

പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂര്‍-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റര്‍ അകലത്തിലാണ് പുതിയ മണ്ഡപം നിര്‍മിക്കാന്‍ തുടങ്ങിയത്. ഏഴര ലക്ഷം രൂപയാണ് മണ്ഡപം നിര്‍മിക്കാന്‍ അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. നിര്‍മിതികേന്ദ്രത്തെ ചുമതല ഏല്‍പ്പിച്ചുവെന്ന് അറിയിക്കുകയും നിര്‍മാണം തുടങ്ങിവച്ചുവെന്ന് കാട്ടുകയും ചെയ്തു. പഴയ കല്ലുകള്‍ അടുക്കി അടിസ്ഥാനത്തിന്റെ ആദ്യപടി ജോലികള്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് ഉപേക്ഷിച്ചമട്ടാണ്.  

പഴയ മണ്ഡപം ഇവിടെ നിന്ന് പൂര്‍ണമായും ഇളക്കി മാറ്റിയശേഷമായിരുന്നു നിര്‍മാണം തുടങ്ങിയത്. ഇത് നാട്ടുകാരെ പറ്റിക്കാനുള്ള ശ്രമമായിരുന്നെന്നും ആക്ഷേപമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കൊത്തിയ കല്ല് കൊണ്ടുവരാന്‍ കഴിയാത്തതാണ് തടസമെന്ന്് അധികൃതര്‍ പറയുന്നു. കുളക്കടയില്‍ പൊളിച്ച മണ്ഡപം പുനര്‍നിര്‍മിച്ചിരുന്നു. ഇതിനും മുമ്പാണ് പുത്തൂരിലെ മണ്ഡപം തകര്‍ന്നത്. നാട്ടുകാരുടെ സമിതി നേരിട്ട് നിര്‍മാണം ഏറ്റെടുക്കാമെന്ന് ആദ്യംതന്നെ അഭിപ്രായം ഉന്നയിച്ചിരുന്നുവെങ്കിലും എംഎല്‍എയുടെ പിടിവാശിയില്‍ അത് നടന്നില്ല. നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപം പുത്തൂരിന്റെ മുഖശ്രീയായിരുന്നു.  

പവിത്രേശ്വരം, നെടുവത്തൂര്‍, കുളക്കട പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.

കൊട്ടാരക്കര-ശാസ്താംകോട്ട റോഡരികിലാണ് മണ്ഡപം സ്ഥിതി ചെയ്തിരുന്നത്. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പുത്തൂര്‍ പട്ടണത്തില്‍ മണ്ഡപം പലപ്പോഴും ഗതാഗത തടസത്തിന് കാരണമായിരുന്നു. പവതവണ വാഹനങ്ങള്‍ തട്ടി മണ്ഡപത്തിന് തകരാറുണ്ടായി. പുത്തൂരിലെ കശുവണ്ടി ഫാക്ടറിയിലേക്ക് തോട്ടണ്ടിയുമായി വന്ന ലോറി ഇടിച്ചതോടെ മണ്ഡപം പകുതി തകര്‍ന്നു. കശുവണ്ടി വ്യവസായി വലിയ തുക ചെലവിട്ട് മേല്‍ക്കൂര മാറ്റി മനോഹരമാക്കി നാടിന് സമര്‍പ്പിച്ചു. എന്നാല്‍ 2016 നവംബര്‍ 30ന് കെഎസ്ആര്‍ടിസി ബസിടിച്ച് മണ്ഡപം പൂര്‍ണമായും നിലംപൊത്തിയതാണ്. നിര്‍മാണ പ്രവര്‍ത്തനം ഇനിയും വൈകിപ്പിച്ചാല്‍ പ്രതിഷേധത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: Art
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

Kerala

സ്‌കൂള്‍ കലോത്സവ സമാപനം; ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

സാധാരണ സ്കൂള്‍ കുട്ടികളുമായി സമയം ചെലവിടുന്ന ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി
India

ജ്ഞാനം തേടിയുള്ള യാത്രയും കല അഭ്യസിക്കുന്നതും ഒന്നാണ് രണ്ടല്ല…അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ പ്രസംഗം വൈറല്‍

Kerala

അഭിമാനത്തിന്റെ വിഷുക്കൈനീട്ടം

Gulf

‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ വിസ്മയിപ്പിച്ചവരുടെ എണ്ണം കേട്ടാൽ ഞെട്ടും ; രണ്ട് വർഷത്തിനിടെ ഇവിടം സന്ദർശിച്ചത് 172 രാജ്യങ്ങളിൽ നിന്നുള്ളവർ

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies