Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ് 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി

വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jun 24, 2020, 05:37 pm IST
in Kerala
സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും

സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മലയാള മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ്, 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി പമ്പ് ഹൗസ് സ്ഥാപിച്ചു. വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസിയായ പഴൂര്‍ അന്‍ഡ്രൂസ് ജോര്‍ജ്ജ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വിജയപുരം വില്ലേജ് നല്‍കിയ വിവരാവകാശ രേഖയിലും വിജയപുരം ഗ്രാമപഞ്ചായത്ത് ബിഒന്ന്-1501-ാം നമ്പര്‍ വിവരാവകാശ രേഖയിലും, ബി നാല് 10751-ാം നമ്പര്‍ വിവരാവകാശ രേഖയിലും പറയുന്നത് എംആര്‍എഫ് പമ്പ് ഹൗസ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ്. വടവാതൂര്‍ ശാസ്താകടവിന് സമീപമാണ് എംആര്‍എഫ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത്

കയ്യേറുക മാത്രമല്ല എംആര്‍എഫിന്റെ ഭൂമി എന്ന ബോര്‍ഡും കമ്പനി സ്ഥാപിച്ചു.  മീനന്തറയാറിന് സമീപമാണ് കയ്യേറ്റം. ഈ പമ്പ് ഹൗസില്‍ നിന്നാണ് എംആര്‍എഫ് ദിവസവും ലക്ഷകണക്കിന് ജലം ഊറ്റുന്നത്. പമ്പ് ഹൗസിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയെങ്കിലും അതിന്റെ രേഖകള്‍ ഒന്നുമില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. സമീപവാസികളായ ചിലര്‍ എംആര്‍എഫിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി.

 ഈ പരാതിയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എഫ്ഒന്ന് 12472/2018 -ാം നമ്പര്‍ മറുപടിയില്‍ ഈ വസ്തു എംആര്‍എഫ് കയ്യേറി ബോര്‍ഡും പമ്പ് ഹൗസും സ്ഥാപിച്ചതാണെന്നും അത് ഒഴിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പറയുന്നു. വി.എസ്.അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ കയ്യേറ്റ ഭൂമിയില്‍ എംആര്‍എഫ് ബോര്‍ഡ് സ്ഥാപിച്ചത്. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകനും വി.എസ് അച്ച്യുതാനന്ദന്റെ സഹപ്രവര്‍ത്തകനുമായിരുന്ന സമീപവാസി ഇതിനെതിരെ റവന്യു വകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. 

ഇതേതുടര്‍ന്ന് അദ്ദേഹം വി.എസ്. അച്ച്യുതാനന്ദന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞ പിറ്റേദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബോര്‍ഡ് നീക്കം ചെയ്തു. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അലയുമ്പോഴാണ് വന്‍കിട കോര്‍പ്പറേറ്റായ എംആര്‍എഫിന്റെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം. കയ്യേറ്റത്തിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം ഉണ്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്.

Tags: മനോരമഎംആര്‍എഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസ് വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ നടത്തുന്ന നിരാഹാരം സമരം
Kottayam

എംആര്‍എഫ് കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

Kerala

സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു; ഇടതുവലതു നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് ടിവി ആങ്കര്‍ നിഷ

Kerala

ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയെന്ന് മനോരമ; ഇപ്പോള്‍ വയനാട്ടില്‍ വന്ന് പഴംപൊരി, ചായ, നല്ല പൊറോട്ട: രാഹുലിനെ പരിഹസിച്ച് സ്വരാജ്

India

വില ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിച്ചതില്‍ ഇളവ് പ്രതീക്ഷിക്കേണ്ട; എംആര്‍എഫ് അടക്കമുള്ള കമ്പനികള്‍ 1788 കോടി പിഴ അടക്കണം; നടപടി കടുപ്പിച്ച് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

മഴ തുടരുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

എലിപ്പനി മാരകം, പെട്ടെന്ന് തീവ്രമാകും മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കമുള്ളവര്‍ ശ്രദ്ധിക്കണം

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies