Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭക്തജനങ്ങളുടെ സഹകരണത്തോടെ പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം നവീകരണം മൂന്നാം ഘട്ടം പൂര്‍ത്തിയായി

പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം നവീകരണം മൂന്നാം ഘട്ടം പൂര്‍ത്തിയായി

Janmabhumi Online by Janmabhumi Online
Jun 13, 2020, 01:39 pm IST
in Kozhikode
പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം

പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം

FacebookTwitterWhatsAppTelegramLinkedinEmail

കുരുവട്ടൂര്‍: പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ നവീകരണ കലശത്തോടനുബന്ധിച്ചുള്ള കുളം നവീകരണ പ്രവര്‍ത്തികള്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷം മുമ്പുവരെ വേനല്‍ക്കാലം ആവുമ്പോഴേക്കും ഒരു ഫുട്‌ബോള്‍ കളിസ്ഥലം ആയി മാറിയിരുന്ന കുളം പ്രകൃതി സ്‌നേഹികളായ ഒരു കൂട്ടം ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രകമ്മറ്റി വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

ഒന്നാം ഘട്ടത്തില്‍ കുളത്തില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. കുളത്തെ പറ്റി കാരണവന്മാര്‍ പറഞ്ഞു കേട്ട പല കഥകളും മാറ്റി മറക്കുന്നതായിരുന്നു കണ്ടകാഴ്ച. അടിയില്‍ നെല്ലിപ്പടികകള്‍ പാകിയ ദീര്‍ഘ ചതുരാകൃതിയിലുള്ള പടവുകളും മധ്യഭാഗത്ത് കിണറും കണ്ടു. 530ഓളം ലോഡ് ചളി കുളത്തില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ മഴയില്‍ നിറഞ്ഞ കുളം വര്‍ഷങ്ങളായി സമീപ പ്രദേശത്തെ ബാധിച്ചിരുന്ന കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമായി.  

നിര്‍മ്മാണസാധനങ്ങള്‍ ഒരുക്കുകയെന്നതായിരുന്നു രണ്ടാം ഘട്ടത്തില്‍ കമ്മറ്റിക്ക് വെല്ലുവിളിയായത്. നിര്‍മാണത്തിന് ആവശ്യമായ കല്ല് കുളത്തിനു സമീപത്തു നിന്നു തന്നെ അത് വെട്ടി എടുക്കാനായതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. 11 അടിയോളം ഉയരത്തില്‍ കുളത്തിനു ചുറ്റും പടവുകള്‍ നിര്‍മ്മിക്കുകയായിരുന്നു മൂന്നാംഘട്ടം. അതും പൂര്‍ത്തിയായി.  

ചുറ്റു മതില്‍, നക്ഷത്രവനം, പ്രദേശത്തെ രാജാവായിരുന്ന പോര്‍ളാതിരിയുടെ പ്രതിമ, കുട്ടികള്‍ക്ക് കളിസ്ഥലം എന്നിവ അടുത്തഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ക്ഷേത്രകമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം ചെയര്‍മാന്‍ അനീഷ് മാരാരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒ. പ്രേമന്‍, സെക്രട്ടറി ജിജേഷ്, കുളം നിര്‍മ്മാണകമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാരാര്‍, കണ്‍വീനര്‍ രലന്ത് കുമാര്‍, ട്രഷറര്‍ ആശിഷ് കുമാര്‍ എന്നിവരും നാട്ടുകാരും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. ഏകദേശം 10ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവഴിച്ചത്.  

Tags: ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ജീവനക്കാരനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചിപ്സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

‘ഇത്രയധികം വിവാഹം കഴിച്ചത് തട്ടിപ്പിനല്ല സ്നേഹം തേടി മാത്രം’ -പതിനൊന്നാം വിവാഹത്തിനിടെ അറസ്റ്റിലായ യുവതിയുടെ വിചിത്ര വാദം

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies