Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലചായ്‌ക്കാനിടമില്ല; കുടുംബം അന്തിയുറങ്ങുന്നത് ശൗചാലയത്തില്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍

എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാളേകാട്ട് വീട്ടില്‍ മുരളി(47)യാണ് തലചായ്‌ക്കാനിടമില്ലാതെ ശൗചാലയത്തില്‍ അന്തിയുറങ്ങുന്നത്.

ആശാ മുകേഷ് by ആശാ മുകേഷ്
Apr 14, 2020, 05:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചേര്‍ത്തല: മുരളിയുടെ ദുരിതത്തിന് ഇതുവരെ പരിഹാരമായില്ല. ആ ദുരിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ സന്മനസ് കാണിക്കുന്നുമില്ല. ഇതോടെ, ശൗചാലയത്തിലാണ് ഇദ്ദേഹം അന്തിയുറങ്ങുന്നത്.

എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാളേകാട്ട് വീട്ടില്‍ മുരളി(47)യാണ് തലചായ്‌ക്കാനിടമില്ലാതെ ശൗചാലയത്തില്‍ അന്തിയുറങ്ങുന്നത്. ഷീറ്റുകൊണ്ട് കെട്ടിമറച്ച ഒറ്റമുറി വീട്ടില്‍ സഹോദരിമാരായ ശോഭനയോടും ലീലയോടുമൊപ്പമാണ് ഇദ്ദേഹത്തിന്റെ താമസം. ഡ്രൈവറായിരുന്ന മുരളി ഓടിച്ചിരുന്ന വാഹനം 24 വര്‍ഷം മുന്‍പ് അപകടത്തില്‍പെട്ടതോടെയാണ് ദുരിതം തുടങ്ങുന്നത്. തുടയില്‍ നിന്ന് മാംസമെടുത്താണ് അന്ന് ചികിത്സ നടത്തിയത്. പിന്നീടിങ്ങോട്ട് മുരളിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍പെട്ട വലതുകാല്‍ ഇടയ്‌ക്കിടെ പഴുക്കുന്നതാണ് ഇദ്ദേഹത്തെ വലയ്‌ക്കുന്നത്.  

മാസങ്ങളോളമെടുക്കും കാല് ഉണങ്ങാന്‍. വര്‍ഷത്തില്‍ ആറ് മാസവും ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. പീലിങ് ഷെഡില്‍ പോകുന്ന സഹോദരിമാരാണ് കുടുംബത്തിന്റെ ആശ്രയം. ലോക്ഡൗണില്‍  പീലിങ് ഷെഡുകള്‍ അടച്ചതോടെ കുടുംബം പട്ടിണിയിലായി.  

അഞ്ച് സെന്റ് ഭൂമിയാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. 10 വര്‍ഷം മുന്‍പ് ഇവരുടെ അമ്മ ഗൗരിയുടെ പേരില്‍ പഞ്ചായത്ത് വീടിനായി ആദ്യ ഗഡു പണം നല്‍കി. തറകെട്ടി പൂഴി നിറച്ചു. അമ്മ മരിച്ചതോടെ വീട് പണി നിലച്ചു. പിന്നീട് പലതവണ ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍, വീടിന് ഇപ്പോള്‍ പണം നല്‍കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലൈഫില്‍പ്പെടുത്തി വീട് നല്‍കാമെന്ന് വാക്കു നല്‍കിയെങ്കിലും അതും  പാലിച്ചില്ല.  

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളം അകത്തേക്ക് വീഴുന്ന അവസ്ഥയാണ്. ഇതോടെയാണ് മുരളി കുളിമുറിക്കകത്ത് അന്തിയുറങ്ങാന്‍ തുടങ്ങിയത്. നാല് വര്‍ഷം മുന്‍പ് ലഭിച്ച ശൗചാലയമാണിപ്പോള്‍ മുരളിക്കും കുടുംബത്തിനും തണലാകുന്നത്. അര്‍ഹതയില്ലാത്തവര്‍ വരെ ലൈഫ് മിഷന്‍ പട്ടികയിലിടം പിടിക്കുമ്പോള്‍ മുരളിയെ പോലുള്ളവര്‍ തലചായ്‌ക്കാന്‍ ഒരിടം തേടി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുകയാണ്.

Tags: keralaകുടുംബംcherthala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies