Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡ് പ്രതിരോധത്തില്‍ സജീവം, റാങ്ക് പട്ടികയിലുമുണ്ട്; ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് സ്ഥിരനിയമനമില്ല

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി റാങ്ക് പട്ടികയിലുണ്ടായിട്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 13, 2020, 09:04 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി റാങ്ക് പട്ടികയിലുണ്ടായിട്ടും താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ പരിഭവങ്ങള്‍ ഉള്ളിലൊതുക്കി ഇവരിലേറെയും ഇന്നും കര്‍മ്മനിരതരാണ്. കാറ്റഗറി നമ്പര്‍ 666/2012 റാങ്ക് പട്ടികയിലാണ് നിയമനം നടക്കാത്തത്. 2009 എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തികച്ചും അന്യായമായി സൃഷ്ടിച്ച 97 സൂപ്പര്‍ ന്യൂമറി പോസ്റ്റുകളാണ് ഇവരുടെ സ്ഥിര നിയമനത്തിന് തടസ്സമായത്. 
  റാങ്ക് പട്ടിക നിലവിലുണ്ടായിരുന്ന കാലയളവില്‍ 82 ഒഴിവുകള്‍ ഉണ്ടായിരുന്നു. അതിലാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് സൂപ്പര്‍ ന്യൂമറി നിയമനം നടത്തിയത്. കാസര്‍കോടൊഴികെയുള്ള ജില്ലകളില്‍ പട്ടികയിലുള്ള പകുതിയിലധികം പേര്‍ക്ക് നിയമനം ലഭിച്ചു കഴിഞ്ഞതായി ജെ.പി.എച്ച്.എന്‍. ഗ്രേഡ് 2 റാങ്ക് പട്ടികയിലുള്ളവര്‍ പറയുന്നു. 
  കാസര്‍കോട്ടുകാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്രൂണലില്‍ നല്‍കിയ കേസിന്റെ വിധിയില്‍ കോടതി കണ്ടെത്തിയ 60 പ്രൊവിഷണല്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ 21 ഒഴിവുകള്‍ വെറെയും ഉണ്ടായിരുന്നു. പക്ഷെ ഇതില്‍ ഏഴ് ഒഴിവുകള്‍ മാത്രം നികത്തി ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ചില നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പട്ടിക റദ്ദാക്കുകയാണ് പിഎസ്‌സി ചെയ്തത്. 
  ആരോഗ്യപരിപാലന മേഖലയില്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിരോധ കുത്തിവെയ്‌പ്പുകള്‍, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റി, അംഗന്‍വാടികളിലെ ന്യൂട്രീഷന്‍ ക്ലാസുകള്‍, ആഴ്ചകളിലെ ഗര്‍ഭിണികളുടെ ക്ലിനിക്, ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്, പിഎച്ച്‌സി ഡ്യൂട്ടി, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ജെപിഎച്ച് നഴ്‌സുമാര്‍ ചെയ്യുന്നുണ്ട്. 
  കൊവിഡിന്റെ സമൂഹവ്യാപനം തടയുന്നതില്‍ ഇവര്‍ വലിയ പങ്കാണ് വഹിച്ചത്. നിലവിലുള്ള ഈ റാങ്ക് പട്ടികയിലെ ഭൂരിപക്ഷം പേരും പ്രായപരിധി കഴിഞ്ഞവരായതിനാല്‍ ഇനിയിവര്‍ക്ക് പരീക്ഷയെഴുതാനും കഴിയില്ല.
 

Tags: kasargodnursecovidപിഎസ് സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

India

വീണ്ടും കോവിഡ് ഭീഷണി? ഇന്ത്യയിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം

World

കൊവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ 1.8 വര്‍ഷത്തിന്റെ കുറവ്: ഡബ്ല്യുഎച്ച്ഒ

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies