Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മത്സ്യഫെഡ് വായ്പാ പദ്ധതി കബളിപ്പിക്കലായി മാറുന്നു; 90 ശതമാനം സംഘങ്ങളും നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്പാ പരിധിയില്‍ വരുന്നത്.

Janmabhumi Online by Janmabhumi Online
Apr 7, 2020, 02:39 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് പ്രഖ്യാപിച്ച വായ്പ പദ്ധതി കബളിപ്പിക്കലെന്ന് ആരോപണമുയരുന്നു. ഈ മേഖലയിലെ പത്ത് ശതമാനം പേര്‍ക്ക് പോലും ലഭിക്കാത്ത വായ്പാ പദ്ധതിയാണ് കൊറോണയുടെ പേരില്‍ മത്സ്യഫെഡ് പ്രഖ്യാപിച്ചത്. നിലവിലുള്ള 650 മത്സ്യത്തൊഴിലാളി സംഘങ്ങളില്‍ 90 ശതമാനം സംഘങ്ങളും വായ്പ സംബന്ധമായ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത 2,41,572 അംഗങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേവലം 30,000 പേര്‍ക്ക് മാത്രമേ മത്സ്യഫെഡ് പ്രഖ്യാപിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വായപ ലഭ്യമാകുകയുള്ളൂ.  

മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്പാ പരിധിയില്‍ വരുന്നത്. സംഘങ്ങള്‍ക്ക് മത്സ്യഫെഡില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങളോ മറ്റും വായ്പകളോടെ കൊടുത്തിട്ടുണ്ടെങ്കില്‍ അത്തരം വായ്പകളുടെ 75 ശതമാനം തിരിച്ചടവും ബാധകമാണ്. വായ്പ തുക രണ്ടു മാസങ്ങള്‍ക്കുശേഷം ഗഡുക്കളായി മത്സ്യത്തൊഴിലാളികള്‍ തിരിച്ചടയ്‌ക്കണം. മത്സ്യഫെഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികള്‍ മാത്രമേ വായ്പ പരിധിക്കുള്ളില്‍ വരികയുള്ളു.  

അതില്‍ത്തന്നെ ഉള്‍നാടന്‍ മേഖലയിലുള്ള തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്‍കിയെന്ന പ്രചരണം നടത്തുവാനും അത് വഴി മറ്റ് ആശ്വാസ പദ്ധതികള്‍ ഇല്ലാതാക്കുവാനും മാത്രമെ ഈ പദ്ധതി ഉപകരിക്കൂ എന്നാണ് വിമര്‍ശനം ഉയരുന്നത്.                                                            മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിന് ഇടനിലക്കാര്‍ വില തീരുമാനിക്കുന്ന സ്ഥിതിയും ചൂഷണവും ഒഴിവാക്കുന്നതിനും മത്സ്യസംഭരണവും വിഷരഹിത മത്സ്യ വിതരണവും നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മത്സ്യഫെഡ് ഇടതുഭരണത്തിന്‍ കീഴില്‍ പലപ്പോഴും കാഴ്ചക്കാരായി മാറിയെന്ന് എഐടിയുസി അടക്കമുള്ള സംഘടനകള്‍ പോലും ആക്ഷേപം ഉന്നയിക്കുന്നു.  

ഓഖി ദുരന്തത്തെ തുടര്‍ന്ന് ക്ഷേമനിധി ബോര്‍ഡ് വഴി ഫിഷറീസ് വകുപ്പ് ഇടനിലക്കാരില്ലാതെ ഓരോ തൊഴിലാളിക്കും നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. മത്സ്യഫെഡിന്റെ ഇടനില ഒഴിവാക്കി ഇതേ മാതൃക സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: കേരള സര്‍ക്കാര്‍covidLoanCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പ എടുക്കുന്നു

Kerala

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

പ്രായമായ അമ്മമാരില്‍നിന്ന് സ്വത്തു കൈക്കലാക്കിയിട്ടും പരിരക്ഷിക്കാതെ മക്കള്‍: ഗൗരവമായി കാണുമെന്ന് വനിതാ കമ്മിഷന്‍

പാറമടയിലെ അപകടം : രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

xr:d:DAFDPLNzNxk:1587,j:37451012398,t:22100810

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രൂട്ട്‌മെന്റ്, യുവതികള്‍ക്കും അപേക്ഷിക്കാം

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല, ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍

മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറിയെത്തുന്നു, പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം

????????????????????????????????????

ചെത്ത് കള്ളും കലാരൂപങ്ങളും ആസ്വദിക്കാം, കുട്ടനാടിന്റെ മനോഹാരിത ഒറ്റ ബോട്ട് യാത്രയില്‍, കുട്ടനാട് സഫാരിക്ക് പദ്ധതി

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി, വിലക്ക് ബാധകമല്ലാത്ത വിഭാഗങ്ങള്‍ ഇവയാണ്

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies