Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാടകഗാനങ്ങളിലെ അര്‍ജ്ജുന സുഗന്ധം ഓര്‍മായി, അവസാനം ഈണമിട്ടത് ഷേക്‌സിപിയറിന്റെ ജീവിത കഥയക്ക്..

ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്

അനീഷ് അയിലം by അനീഷ് അയിലം
Apr 7, 2020, 10:39 am IST
in Music
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ‘വിണ്ണില്‍ പൂത്ത പൂവായി… മണ്ണില്‍ നീയായിവന്നു..ഡാലിയ…പൂങ്കവിള്‍ മഞ്ഞുനീര്‍ തൊട്ടുവോ…എന്‍വെണ്ണക്കല്‍ ശില്‍പമേ…’ അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ട് നിര്‍ത്തി, ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്. തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകത്തിന്. അര്‍ജ്ജുനന്‍മാസ്റ്ററുടെ ഹൃയത്തില്‍ നിന്നും പെയ്തിറങ്ങിയ സംഗീതമഴയിലെ അവസാന തുള്ളി.

1995 ല്‍  ‘തേവാരം എന്ന നാടകത്തിന് വേണ്ടിയാണ്   അര്‍ജ്ജുനന്‍ മാസ്റ്റർ സൗപര്‍ണിക സമിതിക്കായി ആദ്യം ഈണം പകരുന്നത്. അശോക് ശശി രചിച്ച തേവാരം  അഡ്വ വെഞ്ഞാറമൂട്  രാമചന്ദ്രൻ ആയിരുന്നു സംവിധാനം. അവിടന്ന് ഇങ്ങോ ട്ട് 25 വർഷമായി അവതരണഗാനം മുതല്‍ ഇപ്പോഴത്തെ നാടകമായ  ഇതിഹാസത്തിലെ ഗാനങ്ങള്‍ക്ക് വരെ സൗപർണിക്ക് ഒപ്പം ഉണ്ടായിരുന്നു അർജ്ജുനൻ മാസ്റ്റർ അസുഖം ശരീരത്തെ തളര്‍ത്തുന്നത് വരെ മകന്‍  അനില്‍.എം. അര്‍ജ്ജുനന്റെ തിരുവനന്തപുരത്തെ റക്കോഡിംഗ് സ്റ്റുഡിയോ ‘ആരഭിയി’ലിരുന്നായിരുന്നു ഈണമൊരുക്കിയത്. ഹൃദയത്തിലെ സംഗീതം ഹാര്‍മോണിയത്തില്‍ വിരിയിക്കുന്ന വലത് കയ്യുള്‍പ്പെടെ തളര്‍ന്നതോടെ കൊച്ചിയിലെ വീട്ടിലായി. പക്ഷെ സംഗീതത്തിന്റെ തിരയിളക്കം ശരീരത്തിന്റെ തളര്‍ച്ചയെ തോല്‍പിച്ചു. വീല്‍ച്ചെയറില്‍, ജീവനാഡിയായ ഹാര്‍മോണിയത്തിനരികില്‍ എത്തി ഇടത് കൈകൊണ്ട് വലത്‌കൈയ് ഹാര്‍മോണിയത്തില്‍ എടുത്ത് വയ്‌ക്കുമ്പോള്‍ സംഗീതം വിരലുകളെ ചലിപ്പിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗപര്‍ണികയുടെ ഗാനങ്ങള്‍ക്ക് അര്‍ജ്ജുനന്‍മാസ്റ്റര്‍ ജീവന്‍ നല്‍കുന്നത് വീട്ടിലിരുന്നതാണ്. ഗാനരചയിതാവ് വിഭു പിരപ്പന്‍കോട്, നാടക സംവിധായകർ അശോക് ശശി ഗായകന്‍ കല്ലറ ഗോപന്‍ എന്നിവര്‍ ആറ് ഗാനങ്ങളുമായി പതിവുപോലെ വീട്ടിലെത്തി. പുതിയ അവതരണഗാനം ഉള്‍പ്പെടെ അഞ്ചെണ്ണം മനോഹരമായി എന്ന് പറഞ്ഞ മാസ്റ്റര്‍ പ്രണയ രംഗത്തേക്കുള്ള ഗാനം മാറ്റാന്‍ ആവശ്യപ്പെട്ടു.   നിര്‍ജ്ജീവമായ ഏത് വരികളെയും സംഗീതത്തിലൂടെ ജീവന്‍നല്‍കുന്ന അപൂര്‍വ്വ സംവിധായകരില്‍ ഒരാളാണ് മാസ്റ്ററ്റര്‍. ആദ്യമായാണ് മാസ്റ്റര്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നത്. അതിന് കാരണവും രചയിതാവായ വിഭുവിനോട് പറഞ്ഞു. 

ഷേക്‌സിപിയറിന്റെ കാലഘട്ടവും അതിനനുസരിച്ച സംഗീതവും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ പ്രണയത്തിന്റെ തീവ്രത ഉണര്‍ത്താനാകൂ. അതിന് പെപ്പറ്റ് നാടകം(പാവനാടകം)ത്തിന് അനുയോജ്യമായ സംഗീതം വേണം. അര്‍ജ്ജുനന്‍മാസ്റ്റര്‍ ഈണം നല്‍കി. അതിനനുസരിച്ച് ആണ് വരികള്‍ എഴുതിയതെന്ന് വിഭു ജന്മഭൂമിയോട് പങ്കുവച്ചു.

കല്ലറഗോപന്‍ രണ്ട് ദിവസം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഈണം പഠിച്ചു. അതിനുശേഷം കല്ലറഗോപനും മകള്‍ നാരായണി ഗോപനും ചേര്‍ന്ന് ആരഭി സ്റ്റുഡിയോയിലാണ് ആലപിച്ചത്. നാടകം േദിയിൽ എത്തിയപ്പോൾ,  86-ാം വയസ്സില്‍  ഹൃദയത്തിലെ പ്രണയം ആവാഹിച്ച് പടിഞ്ഞാറന്‍ ശൈലിയില്‍ തീര്‍ത്ത ആ സംഗീതത്തിനായിരുന്നു  ആരാധകര്‍ ഏറെ. അര്‍ജ്ജുനന്‍മാസ്റ്ററെന്ന സംഗീത കുലപതിയുടെ ജീവിതത്തിലെ ആ അവസാന ഈണത്തിന്.

Tags: സംവിധായകന്‍Music
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര ഗാനം’; റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവെക്കണം

ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)
Music

ബാലഭാസ്കറിന് ശേഷം വയലിനില്‍ ഹൃദയം തൊടുന്ന ഫീലുമായി ഗംഗക്കുട്ടി

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (ഇടത്ത്) രാജമൗലി (നടുവില്‍) ബാഹുബലിയിലെ ഒരു രംഗം (വലത്ത്)
Music

ബാഹുബലിയെ മലയാളികളുടെ രക്തത്തില്‍ കലര്‍ത്തിയത് മങ്കൊമ്പ്; ബാഹുബലിയില്‍  മങ്കൊമ്പുമായി സഹകരിച്ചതില്‍ ചാരിതാര്‍ത്ഥ്യം: രാജമൗലി

Music

ഇളയരാജയുടെ വാലിയന്റെ എന്ന സിംഫണി ലണ്ടനില്‍ അരങ്ങേറി; ലോകമെമ്പാടുനിന്നും ഇളയരാജ ആരാധകര്‍ എത്തി

Music

പേര് ‘റോംഗ് നോട്സ്’; പക്ഷെ നല്‍കുന്നതോ പ്രതീക്ഷ നിറയ്‌ക്കുന്ന പുതു സംഗീതം;യുകെയിൽ നിന്നും ഒരു ‘ബന്ദിഷു’മായി ഇന്ത്യന്‍ യുവസംഗീതജ്ഞര്‍

പുതിയ വാര്‍ത്തകള്‍

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

കർണാടകയിൽ കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

‘എന്നിട്ട് എല്ലാം ശരിയായോ’ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നഗരത്തിലാകെ പോസ്റ്റര്‍

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍  ജോഫ്ര ആര്‍ച്ചര്‍ കളിക്കും

റിവര്‍ പ്ലേറ്റിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്റര്‍ മിലാന്‍ താരങ്ങള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ്: ഗ്രൂപ്പങ്കം തീരുന്നു; റയല്‍ ഇന്ന് കളത്തില്‍

നേമം സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട്: നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടത് വിരമിച്ച ജീവനക്കാരന്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 55?

ഹിമാചലിലെ മേഘ വിസ്ഫോടനം : മരിച്ചവരുടെ എണ്ണം അഞ്ചായി ; മണാലിയിലടക്കം നിരവധി പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies