Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വികസനനായക’നെതിരെ അഴിമതിക്കഥകളുമായി എന്‍ഡിഎ

Janmabhumi Online by Janmabhumi Online
Apr 25, 2016, 09:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: വികസന നായകനെന്ന വ്യാജപരിവേഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അഴിമതിയുടെ കഥക്കൂട്ടുകളുമായി എന്‍ഡിഎ. വിരലില്‍ എണ്ണാവുന്ന റോഡുകളും പാലങ്ങളും നിര്‍മ്മിച്ച തിരുവഞ്ചൂര്‍, മണ്ഡലത്തില്‍ വലിയ വികസനമാണ് കാഴ്ചവച്ചതെന്നാണ് യുഡിഎഫിന്റെ പ്രചാരണം. ഇത്തരം ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഒളിച്ചിരിക്കുന്ന അഴിമതിയുടെ മാലപ്പടക്കമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. എസ്. കരുണാകരന്‍ പൊതുവേദികളില്‍ വിശദീകകരിക്കുന്നത്.

എംസി റോഡ് വികസനത്തിനായി സര്‍ക്കാര്‍ വിലനല്‍കി ഏറ്റെടുത്ത ഭൂമിയില്‍ പാതിയോളം ഭൂവുടമയ്‌ക്ക് വിട്ടുനല്‍കി സര്‍ക്കാരിന് ഉണ്ടാക്കിയ നഷ്ടം പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടി സ്ഥലം വീണ്ടെടുത്തായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി അങ്കത്തിന് തുടക്കം കുറിച്ചത്. വിപണിവിലയ്‌ക്ക് ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനടിയില്‍ കണ്ടെത്തിയ കിണറും അതില്‍നിന്നും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് നിര്‍മ്മിച്ച മാന്‍ഹോളും പൊതുജനമദ്ധ്യത്തില്‍ അധികൃതര്‍ക്ക് കാട്ടികൊടുത്തതോടെ വികസന പരിവേഷം നഷ്ടമായ സങ്കോചത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വളരെ വിഖ്യാതമായ കോട്ടയം കോറിഡോറിന്റെ നിര്‍മ്മാണത്തില്‍ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിവച്ചതെന്നും എന്‍ഡിഎ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി തകര്‍ത്ത് ഏക്കറുകണക്കിന് നീര്‍ത്തടങ്ങള്‍ നികത്തി ഉണ്ടാക്കിയ കോറിറോഡിന്റെ നിര്‍മ്മാണത്തിലെ അപാകതമൂലം വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള മൈതാനമായി അവശേഷിക്കുന്നു. ഈ പ്രദേശം ഇന്ന് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം കൂടിയാണ്. തുടക്കത്തില്‍ 23 മീറ്റര്‍ വീതിയുള്ള റോഡ് അവസാനിക്കുന്നത് മൂന്നരമീറ്റര്‍ വീതിയിലാണ്. വന്‍ വ്യവസായികളുടെ നീര്‍ത്തടങ്ങളുടെ മദ്ധ്യഭാഗത്തുകൂടി നിര്‍മ്മിച്ചുനല്‍കിയ റോഡിന്റെ ലക്ഷ്യം ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

കോട്ടയം നഗരത്തിന്റെ മദ്ധ്യഭാഗത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അശാസ്ത്രീയമായ ആകാശ നടപ്പാത ഒരു സ്വകാര്യ ബിസിനസ് മാളുകാരനെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്. ഇടുങ്ങിയ നഗരത്തില്‍ ആകാശ നടപ്പാത അശാസ്ത്രീയമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങള്‍ പോലും മുഖവിലക്കെടുത്തില്ല. അശാസ്ത്രീയ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നും എന്‍ഡിഎയുടെ ആരോപിച്ചു.

ഈ പ്രദേശത്ത് അടിപ്പാത നിര്‍മ്മിക്കുകയാണ് നഗരത്തിലെ കുരുക്കിന് ശമനമുണ്ടാക്കാനുള്ള ഏക പോംവഴിയെന്നാണ് വിദഗ്ധാഭിപ്രായം.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട പടിഞ്ഞാറന്‍ ബൈപ്പാസിന് പിന്നില്‍ ഒളിഞ്ഞിരുന്നത് ലക്ഷങ്ങളുടെ അഴിമതി കഥകളാണ്. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനെന്ന വ്യാജേന നടപ്പിലാക്കിയ 57കോടിയുടെ പദ്ധതി സമീപത്തെ ഭൂവുടമകളുടെ താത്പര്യ സംരക്ഷണാര്‍ത്ഥമാണെന്നാണ് ആരോപണം. പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്ന് പദ്ധതി പാതിവഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത് യുഡിഎഫ് നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കിയിട്ടുണ്ട്. 33 കോടിമുടക്കി രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടിവന്നത് പദ്ധതിയുടെ അശാസ്ത്രീയതയായി ചൂണ്ടിക്കാട്ടുന്നു.

കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ മൂന്നര കിലോമീറ്റര്‍ ലാഭത്തില്‍ തിരുവാതുക്കലെത്തി കുമരകം ഭാഗത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന പദ്ധതി ലക്ഷ്യവും നടപ്പായില്ല.

ഇത്തരത്തില്‍ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും അശാസ്ത്രീയതയും അഴിമതിയും തുറന്നുകാണിച്ചുകൊണ്ടുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. അഴിമതി ആരോപണങ്ങള്‍ പൊതുവെ സൗമ്യശീലക്കാരനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രകോപിതനാക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പാണ് നേതാവിനൊപ്പം പരിപാടി ചിത്രീകരിക്കാനായെത്തിയ ജനം ടിവി പ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റ ശ്രമമുണ്ടായത്. അഴിമതി ആരോപണങ്ങളെ താങ്കളെങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് അന്ന് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

Kerala

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

Samskriti

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

Kerala

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

Kerala

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies