കൊളംബോ: രാജപക്ഷെ സര്‍ക്കാര്‍ കൈക്കൊണ്ട ചൈനയ്ക്ക് അനുകൂലമായ നടപടികള്‍ സിരിസേന സര്‍ക്കാര്‍ തിരുത്തിത്തുടങ്ങി. ചൈനയുടെവലിയ പങ്കാളിത്തത്തോടെ വന്‍തുറമുഖം പണിയാനുള്ള പരിപാടി പുതിയ സര്‍ക്കാര്‍ പുനരവലോകനം ചെയ്്തു തുടങ്ങി.
ചൈന കമ്മ്യൂണിക്കേഷന്‍ കണ്സ്ട്രക്ഷന്കമ്പനിയും ശ്രീലങ്കയും ചേര്‍ന്നായിരുന്നു പദ്ധതി നടപ്പാക്കുന്നത്.
ഭാരതം വലിയ സുരക്ഷാ ആശങ്കകള്‍ രേഖപ്പെടുത്തിയ പദ്ധതിയായിരുന്നു ഇത്. 108 ഹെക്ടര്‍ ഭൂമിയാണ് ഇതിന് ചൈനയ്ക്ക് ശ്രീലങ്ക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: