മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് പെട്രോള്‍ വില ഇതുവരെ 5 തവണയായി 7 രൂപയോളം കുറച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 76 രൂപ ആയിരുന്നു. ഇപ്പോള്‍ ഇതു 69 രൂപ ആയി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വില ഇപ്പോള്‍ മോദി സര്‍ക്കാരിനു കുറക്കാന്‍ സാധിക്കാത്തത് മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ ഡീസലിന് ലിറ്ററിന്2 രൂപ 50 പൈസ കുറക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.കേരള സര്‍ക്കാര്‍ ഈ മാസം 40 പൈസ അധിക നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും കേരളത്തില്‍ ഇതിനെതിരെ ആരും ഒരു ശബ്ദവും ഉണ്ടാക്കിയില്ല. ഇനിയെങ്കിലും കേരള ജനത ഇവിടുത്തെ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും രാഷ്ട്രീയക്കളി തിരിച്ചറിയണം.
പ്രമോദ് തൃശ്ശൂര്‍
അന്താരഷ്ട്ര വിപണിയില്‍ ഇതിലും വില കുറഞ്ഞു നിന്നപ്പോള്‍ സോണിയ സര്‍ക്കാര്‍ ഒരു തവണ വില കുറച്ചിട്ട് രണ്ടു തവണ അതിന്റെ വില കൂട്ടും. അതായിരുന്നുവല്ലോ ആ സര്‍ക്കാരിന്റെ നടപടി. പെട്രോളിന്റെ വില തുടര്‍ച്ചയായ അഞ്ചാം തവണയാണ് മോദി സര്‍ക്കാര്‍ കുറയ്ക്കുന്നത് എന്നുകൂടി ഓര്‍ക്കുക. ഇതു ചരിത്രത്തില്‍ ആദ്യമാണ്.
ദിലീപ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: