കിട്ടിയ പ്രവിശ്യകള്‍ ആകെ കുട്ടിചോറാക്കിയതും പോര അപ്പുറത്തുള്ളതും നശിപ്പിക്കണമെന്ന വാശിയിലാണ് പാക്കിസ്ഥാന്. കാലം മാറി. ഇന്ന് പാക്കിസ്ഥാന് ഗള്‍ഫിലോ യൂറോപ്പിലോ യാതൊരു സ്വാധീനവുമില്ല, വിലയുമില്ല. പാക്കിസ്ഥാനകത്തും പുതിയ തലമുറക്കാര്‍ എന്തിനു ഈ രാജ്യം സ്രഷ്ടിച്ചു എന്ന ചോദ്യം ഉയര്‍ത്തുകയാണു. കാര്യങ്ങള്‍ മൂടി വെയ്ക്കാന്‍ ഇനി പറ്റില്ല. ഇന്റര്‍നെറ്റ് എല്ലാം മാറ്റി മറച്ചിരിക്കുന്നു. പാക്കിസ്ഥാന് ആകെയുള്ള പിന്തുണ ഇംഗ്ലണ്ടിലുള്ള ചില ശിങ്കിടികളും അമേരിക്കന്‍ സി.ഐ.എ യും മാത്രമാണ്!
ഗസ്റ്റ് കൂട്ടായ്മ
കശ്മീരില്‍ പ്രശ്നമുണ്ടാകുന്നത് പാക്കിസ്താന് . തിരിച്ചടി കിട്ടുമ്പോള്‍ യു എന്‍ സഹായം തേടുന്നതും പാക്കിസ്താന് . എന്തിനാണ് ഇങ്ങനെ ചെറുത് കൊടുത്തു വലുത് വാങ്ങാന്‍ നില്‍ക്കുന്നത്. സ്വന്തം ജനതയ്ക്ക് ഒരു സമാധാന ജീവിതം നല്‍കാനാണ് ആ രാജ്യത്തെ ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്.
ഹാഷിം പറമ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: