Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം

Janmabhumi Online by Janmabhumi Online
Jun 8, 2014, 05:49 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ദേശീയപാത 47ല്‍ യാത്രചെയ്യുമ്പോള്‍ കണിച്ചുകുളങ്ങര ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് കിടക്കുന്ന റോഡ്. റോഡ് തീരുന്നിടത്തു നിന്ന് വടക്ക ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം.

ഏതൊരാളെയും ആകര്‍ശിക്കുന്ന അന്തരീക്ഷം. ക്ഷേത്രത്തിന് കിഴക്ക് തെക്കോട്ടുമാറി റോഡിന് അരികിലായി സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു മന്ദിരം. പരിസരത്തെങ്ങും തണല്‍ വിരിച്ച് നില്‍ക്കുന്ന ആല്‍ മരത്തിന് കീഴിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് വെള്ളി കൊടി മരം.

കൂത്ത്, ചിക്കര, ഗരുഡന്‍ തൂക്കം എന്നിവയാണ് ഇവുടുത്തെ പ്രധാന വഴിപ്പാടുകള്‍. ശാസ്ത്രലോകത്തിന് അത്ഭുതവും ഭക്തലോകത്തിന് ദേവിയുടെ അടയാളവുമായ ഏഴുവരികൈതയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. ക്ഷേത്ര ചൈതന്യത്താലും ദേവിയുടെ ഐശ്വര്യത്താലും സമ്പന്നമാണ് ഈ പ്രദേശം.

കടല്‍മാറി കരതെളിഞ്ഞ പ്രദേസമാണ് കരപ്പുറം. കരപ്പുറത്തിന് കടല്‍ തന്ന നിധിയാണ് കണിച്ചുകുളങ്ങര അമ്മ. ഐതീഹ്യവും ചരിത്രവും ഊടും പാവും നെയ്തതാണ് ക്ഷേത്രത്തിന്റെ ചരിത്രം.

ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടപ്പോള്‍ വേണാട്ടിലേക്ക് മൂര്‍ത്തികളുമായി പലായനം ചെയ്തു നമ്പൂതിരി കുടുംബങ്ങള്‍. കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും പലായനം.

കടല്‍ മാര്‍ഗ്ഗം പലായനം ചെയ്ത കുടുംബത്തിന്റെ ജലനൗക കടല്‍ ക്ഷോഭത്താല്‍ തകര്‍ന്നുവെന്നും ഈ ദേശത്ത് വന്ന് അടിഞ്ഞുവെന്നും സ്വന്തം നാട്ടിലേക്ക് തിരികെ പോകാതെ നമ്പൂതിരി കുടുംബം ഉപാസന മൂര്‍ത്തിയായ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് ചരിത്രം.

ദേവി ഒരു കപ്പലില്‍ തോഴിമാരുമായി കളിച്ചുവന്നുവെന്നും ഈ ദേശത്തു വന്നപ്പോള്‍ കപ്പലടുത്തുവെന്നും അക്കാലത്ത് ഇവിടെ താമസിച്ചിരുന്ന ഒരു നമ്പൂതിരി ദേവിയെ പ്രതിഷ്ഛിച്ചുവെന്ന് ഐതീഹ്യം.

ചരിത്രത്തിലും ഐതീഹ്യത്തിലും ദേവി കണിച്ചുകുളങ്ങരയെത്തിയ കരപ്പുറത്തിന് കളിച്ചുകുളങ്ങരയെന്ന് സ്ഥലനാമമായി. കാലാന്തരത്തില്‍ കളിച്ചുകുളങ്ങര കണിച്ചുകുളങ്ങരയായപ്പോള്‍ ഐതീഹ്യത്തിന് പിന്നെയും മൊഴി മാറ്റമുണ്ടായി. കണിച്ചിയെ പ്രതിഷ്ഠിച്ചതു കൊണ്ടാണ് കണിച്ചുകുളങ്ങരയെന്ന നാമമുണ്ടായതത്രെ.

വരിക്കപ്ലാവിന്‍ദാരുവിലെഴുതിയ ഏതോ ശില്‍പ്പിയുടെ ചാരുത ഇന്ന് ഭക്തമനസ്സിന്റെ കണിയാണ്. ദേവിശരണം എന്ന ഒറ്റമന്ത്രത്തിലൂടെ വിളിപ്പുറത്തമ്മയായ നമ്മുടെ സ്വന്തം കണിച്ചുകുളങ്ങരയമ്മ.

അരുണ്‍മോഹന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)
India

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)
Kerala

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍
World

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം
India

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

Kerala

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies