Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓച്ചിറ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം: കോടികളുടെ നഷ്ടം

Janmabhumi Online by Janmabhumi Online
Aug 23, 2013, 07:57 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന ലാംസി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വന്‍തീപിടുത്തത്തില്‍ രണ്ടരകോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികനിഗമനം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നതായി ഫയര്‍ഫോഴ്സും പോലീസും പറഞ്ഞു.

നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയിലാണ്‌ തീ പടര്‍ന്നത്‌. ഒന്നാം നിലയില്‍ ഒരു ഭാഗത്ത്‌ വസ്ത്രശേഖരവും മറ്റ്‌ ഭാഗങ്ങളില്‍ നിത്യോപയോഗസാധനങ്ങളും ഒരുഗ്രാം സ്വര്‍ണത്തിലുള്ള ആഭരണങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. മറ്റ്‌ രണ്ടു നിലകളിലും വസ്ത്രശേഖരവും നാലാം നിലയില്‍ ഗോഡൗണുമാണ്‌. ഒന്നാം നിലയിലുള്ള വസ്ത്രശേഖരം മുഴുവനായും മറ്റ്‌ സാധനങ്ങള്‍ ഭാഗികമായും അഗ്നിക്കിരയായി.

പുലര്‍ച്ചെ 5.30ന്‌ നാലാം നിലയില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ്‌ നാട്ടുകാരെയും പോലീസിനെയും മറ്റും വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ നാട്ടുകാരും ചുമട്ടുതൊഴിലാളികളും പോലീസും ചേര്‍ന്ന്‌ കടയുടെ പൂട്ട്‌ തകര്‍ത്ത്‌ ഷട്ടര്‍ തുറന്നുവെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളില്‍ നിന്നും നാലു യൂണിറ്റ്‌ ഫയര്‍ഫോഴ്സും പോലീസുകാരും നാട്ടുകാരും നന്നെ പണിപ്പെട്ടാണ്‌ രാവിലെ 8.30 തോടുകൂടി തീ പൂര്‍ണമായും അണച്ചത്‌. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ക്ക്‌ സാരമായ പൊള്ളലേറ്റു. നാലു നിലകളിലും ചില്ലുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഓണവ്യാപാരം ലക്ഷ്യമിട്ട്‌ വസ്ത്രങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും കൂടുതലായി ശേഖരിച്ചുവെച്ചത്‌ നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി.

നാലു നിലകളിലെയും സാധനങ്ങള്‍ക്ക്‌ ചൂടും പുകയുമേറ്റ്‌ പൂര്‍ണമായോ ഭാഗീകമായോ നാശം സം?വിച്ചിട്ടുണ്ട്‌. മറ്റ്‌ നിലകളിലേക്ക്‌ തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓച്ചിറ ഞക്കനാല്‍ ചെക്കാട്ട്‌ തുഷാരയില്‍ സുധാകരന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌. ഓച്ചിറ പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)
World

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies