Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കിസ്ഥാന്‌ വിജയം

Janmabhumi Online by Janmabhumi Online
Jun 4, 2013, 10:13 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഓവല്‍: ചാമ്പ്യന്‍സ്‌ ട്രോഫിക്ക്‌ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന്‌ തകര്‍പ്പന്‍ വിജയം. ആറ്‌ വിക്കറ്റിനാണ്‌ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 45.3 ഓവറില്‍ നാല്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക: 50 ഓവറില്‍ 202/9, പാക്കിസ്ഥാന്‍:45.3 ഓവറില്‍ 207/4. പാക്കിസ്ഥാനുവേണ്ടി 56 റണ്‍സെടുത്ത ഇമ്രാന്‍ ഫര്‍ഹാത്തും 54 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസും മികച്ച പ്രകടനം നടത്തി.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണഫ്രിക്കയെ 55 റണ്‍സെടുത്ത മക്ലാരനും 43 റണ്‍സെടുത്ത ഡുമ്നിയും ചേര്‍ന്ന്‌ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്‌. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഒരുഘട്ടത്തില്‍ ഏഴിന്‌ 83 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. പിന്നീട്‌ മക്ലാരനും ഡുമ്നിയും ചേര്‍ന്ന്‌ എട്ടാം വിക്കറ്റില്‍ നേടിയ 94 റണ്‍സാണ്‌ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക്‌ തിരിച്ചെത്തിയത്‌. പീറ്റേഴ്സണ്‍ (16), ഹാഷിം ആംല (0), ഇന്‍ഗ്രാം (7), എ.ബി. ഡിവില്ലിയേഴ്സ്‌ (15), ഡുപ്ലെസിസ്‌ (7), മില്ലര്‍ (26), ബഹാര്‍ഡിന്‍ (1) എന്നിവര്‍ തീര്‍ത്തും പരാജയമായി. പാക്കിസ്ഥാനുവേണ്ടി വഹാബ്‌ റിയാസും അസദ്‌ അലിയും മൂന്ന്‌ വിക്കറ്റ്‌ വീതവും ജുനൈദ്‌ ഖാന്‍ രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

203 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന്‌ ഓപ്പണര്‍മാരായ ഇമ്രാന്‍ ഫര്‍ഹത്തും (56), നസിര്‍ ജംഷാദും (13) ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കമാണ്‌ നല്‍കിയത്‌. സ്കോര്‍ ബോര്‍ഡില്‍ 35 റണ്‍സെത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ പാക്കിസ്ഥാന്‌ നഷ്ടമായത്‌. 13 റണ്‍സെടുത്ത നസിര്‍ ജംഷാദിനെ ആംല റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ മുഹമ്മദ്‌ ഹഫീസ്‌ ഇമ്രാന്‍ നസീറിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 120-ല്‍ എത്തിച്ചു. 71 പന്തില്‍ നിന്ന്‌ 54 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസ്‌ റിട്ടയേര്‍ഡ്‌ ഔട്ടായി. പിന്നീട്‌ സ്കോര്‍ 150-ല്‍ എത്തിയപ്പോള്‍ 82 പന്തില്‍ നിന്ന്‌ 56 റണ്‍സെടുത്ത ഇമ്രാന്‍ ഫര്‍ഹത്തും മടങ്ങി. സ്കോര്‍ബോര്‍ഡില്‍ ആറ്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 17 റണ്‍സെടുത്ത ആസാദ്‌ ഷഫീഖിനെയും നഷ്ടമായെങ്കിലും 27 റണ്‍സെടുത്ത ഉമര്‍ അമീനും 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു.

ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്ത്യക്കും വിന്‍ഡീസിനുമൊപ്പം ഗ്രൂപ്പ്‌ ബിയിലാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

Main Article

നീലമാധവനില്‍ നിന്ന് ജഗന്നാഥനിലേക്ക് സംസ്‌കാരത്തിന്റെ ജൈത്രയാത്ര

World

റയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല! ആശ്വസിച്ച് ജപ്പാൻ

India

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

News

ഹൈക്കോടതി നിരീക്ഷണം കാലഘട്ടത്തിന്റെ ആവശ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

അഹമ്മദാബാദ് വിമാനാപകടം ; ഭൂരിഭാഗം ദുരന്ത ബാധിതർക്കും നഷ്ടപരിഹാരം നൽകി എയർ ഇന്ത്യ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രളയ മുന്നറിയിപ്പ്,നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം ; ബ്യൂണസ് അയേഴ്‌സിൽ ഇന്ന് നടക്കുക സുപ്രധാന ചർച്ചകൾ

“ഭീകരൻ മസൂദ് അസ്ഹർ എവിടെയാണെന്ന് അറിയില്ല, ഇന്ത്യ തെളിവ് നൽകിയാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും” ; ബിലാവൽ ഭൂട്ടോയുടെ വലിയ പ്രസ്താവന

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു

‘ഞങ്ങൾക്ക് ജനാധിപത്യം ഒരു ജീവിതരീതിയാണ് ‘ ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies