Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍ഗിലില്‍ ഇന്ത്യന്‍ വ്യോമസേന പരാജയപ്പെട്ടു – യു.എസ് ഏജന്‍സി

Janmabhumi Online by Janmabhumi Online
Sep 21, 2012, 05:04 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ വ്യോമസേനയുടെ പരാജയം തെളിയിക്കുന്ന സൈനികനീക്കമായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ നടന്നതെന്ന്‌ യുഎസ്‌ ഏജന്‍സി. ഭാവിയില്‍ പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിന്‌ ഇടയാവുകയാണെങ്കില്‍ ഇന്ത്യ കൂടുതല്‍ സജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

യുഎസ്‌ റിസേര്‍ച്ച്‌ സെന്ററായ കാര്‍ണെ ഇന്‍ഡോവ്മെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ പീസാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. കാര്‍ഗില്‍ യുദ്ധം ശുഭപര്യവസാനമായിരുന്നെങ്കിലും ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി വിലക്കുകള്‍ക്കിടയിരുന്നുവെന്നാണ്‌ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. 1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമേല്‍ വിജയക്കൊടി നാട്ടി. എയര്‍ പവര്‍ അറ്റ്‌ 18,000: ഇന്ത്യന്‍ എയര്‍ഫോഴ്സ്‌ ഇന്‍ ദ കാര്‍ഗില്‍ വാര്‍ എന്ന 70 പേജുള്ള റിപ്പോര്‍ട്ടിലാണ്‌ പല ഞെട്ടിക്കുന്ന വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്‌. സൈനിക മേധാവികളും വ്യോമസേനാ മേധാവികളും തമ്മിലുള്ള പരസ്പ്പര സഹകരണവും ആശയനവിനിമയും വളരെക്കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ഇത്‌ പൈലറ്റുമാരെ ഏറെ ബുദ്ധിമുട്ടിലാഴ്‌ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

കാര്‍ഗിലിലെ കടന്നുകയറ്റം ഇന്ത്യയുടെ രാജ്യവ്യാപകമായ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്‌. ഭാവില്‍ വീണ്ടും ഇത്തരമൊരു ആക്രമണമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണക്കിലെടുത്ത്‌ ഇന്ത്യ സുസജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. കാര്‍ഗില്‍ യുദ്ധം തുടരുമ്പോള്‍ അന്താരാഷ്‌ട്രസമൂഹം വെടിനിര്‍ത്തലിന്‌ ആഹ്വാനം ചെയ്യുമെന്നായിരുന്നു പാക്‌ സൈനിക മേധാവികള്‍ കണക്കുകൂട്ടിയിരുന്നത്‌. നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുന്നതോടെ കൈയ്യേറിയ സ്ഥലം കൂടി നിയന്ത്രണരേഖയുടെ പരുധിയില്‍ വരുത്താമെന്നും പാക്‌ സൈന്യം കരുതിയിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

എന്നാല്‍ വാജ്പേയ്‌ സര്‍ക്കാരിന്റെ കരുതലോടെയുള്ള യുദ്ധനീക്കങ്ങള്‍ പാക്കിസ്ഥാന്റെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തിന്‌ പ്രശനത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പകരമായി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പാക് സൈനിക മേധാവികള്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

India

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

Kerala

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു
News

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies