Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബസിലെ പീഡനം: തിരിച്ചറിയല്‍ പരേഡില്‍ അട്ടിമറിയെന്ന്‌ ആക്ഷേപം

Janmabhumi Online by Janmabhumi Online
Aug 24, 2012, 09:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : ബസ്സില്‍ സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാനുള്ള പരേഡില്‍ അട്ടിമറിയെന്ന്‌ ആക്ഷേപം. താടിവളര്‍ത്തിയെത്തിയ സിഐയെ തിരിച്ചറിയല്‍ പരേഡ്‌ സമയത്ത്‌ സ്ത്രീക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്നലെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലായിരുന്നു തിരിച്ചറിയല്‍ പരേഡ്‌. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ആരോപണ വിധേയനായ റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സ്‌ സിഐ സുബ്രഹ്മണ്യന്‌ ക്ലീന്‍ഷേവ്‌ ചെയ്ത മുഖമായിരുന്നു. എന്നാല്‍ ഇന്നലെ ഇയാള്‍ താടിവളര്‍ത്തിയാണു കോടതിയില്‍ ഹാജരായത്‌. ഇയാളോടു രൂപ സാദൃശ്യമുള്ള ക്ലീന്‍ഷേവ്‌ ചെയ്ത അഞ്ചു പേരെകൂടി തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കിയിരുന്നു. ഇതോടെ മജിസ്ട്രേറ്റിനു മുന്നില്‍ വച്ച്‌ സിഐയെ തിരിച്ചറിയാന്‍ സ്ത്രീക്കു കഴിഞ്ഞില്ല.

കേസ്‌ അട്ടിമറിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഗൂഢ നീക്കമാണിതിനു പിന്നിലെന്ന്‌ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. കുറ്റകൃത്യം നടക്കുമ്പോള്‍ എങ്ങനെയായിരുന്നോ പ്രതിയുടെ രൂപം ആ രൂപത്തില്‍ തന്നെ തിരിച്ചറിയല്‍ പരേഡിനും ഹാജരാക്കണമെന്നു വ്യവസ്ഥയുണ്ട്‌. ഇത്‌ അട്ടിമറിച്ചാണ്‌ സിഐ സുബ്രഹ്മണ്യനെ കോടതിയില്‍ ഹാജരാക്കിയത്‌. തിരിച്ചറിയല്‍ പരേഡ്‌ അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എസ്പി എന്നിവര്‍ക്കു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്‌.

ജൂലൈ 18നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. പിതൃതര്‍പ്പണം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ ബസില്‍ വച്ച്‌ സിഐ സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തെങ്കിലും വടക്കാഞ്ചേരി കോടതിയില്‍ നിന്നും ഇയാള്‍ക്കു ജാമ്യം ലഭിച്ചു. ഈ ഉത്തരവ്‌ ജില്ലാ സെഷന്‍സ്‌ കോടതി റദ്ദാക്കുകയും സിഐയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. പിന്നീട്‌ ഹൈക്കോടതി ഇയാള്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. കുന്നംകുളം ഡിവൈഎസ്പി കെ.കെ. ഇബ്രാഹിമിനാണ്‌ കേസിന്റെ അന്വേഷണ ചുമതല.

തിരിച്ചറിയല്‍ പരേഡില്‍ അട്ടിമറി നടത്തിയതോടെ കേസ്‌ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിയമവ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ടാണ്‌ പ്രതിയെ തിരിച്ചറിയല്‍ പരേഡിന്‌ ഹാജരാക്കിയത്‌. സംഭവം നടന്ന അന്നുമുതല്‍ തന്നെ സ്വന്തം വകുപ്പില്‍പെട്ട ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ പോലീസ്‌ നടത്തുന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണ്‌ ഇന്നലെ നടന്ന സംഭവങ്ങളും തെളിയിക്കുന്നത്‌. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ്‌ മന്ത്രിക്കും മഹിളാമോര്‍ച്ച വഴി വീട്ടമ്മ പരാതി നല്‍കുമെന്നും ശോഭസുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ഇത്തരത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളും നിയമവ്യവസ്ഥകള്‍ അട്ടിമറിക്കലുമാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Local News

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

Local News

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies