Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സേനയ്‌ക്കുള്ളില്‍ അമര്‍ഷം കലക്ട്രേറ്റ്‌ അക്രമം; എസ്‌ഐക്ക്‌ സ്ഥലംമാറ്റം

Janmabhumi Online by Janmabhumi Online
Mar 24, 2012, 09:50 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂറ്‍: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇടത്‌ യുവജന സംഘടനകള്‍ നടത്തിയ കലക്ട്രേറ്റ്‌ മാര്‍ച്ചില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ നടപടിയെടുക്കാതെ നോക്കിനിന്നതിണ്റ്റെ പേരിലാണെന്ന്‌ പറയപ്പെടുന്നു ടൗണ്‍ എസ്‌ഐ ഗോപകുമാറിന്‌ സ്ഥലംമാറ്റം. കൊല്ലം സ്വദേശിയായ എസ്‌ഐയെ കോഴിക്കോടേക്കാണ്‌ സ്ഥലം മാറ്റിയത്‌. അതേസമയം വരുംദിവസങ്ങളില്‍ സംഭവത്തിണ്റ്റെ പേരില്‍ ജില്ലയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെയടക്കം ശിക്ഷാ നടപടികളുണ്ടാകുമെന്നറിയുന്നു. ഇതിണ്റ്റെ മുന്നോടിയായാണ്‌ എസ്‌ഐയുടെ സ്ഥലംമാറ്റമെന്നാണ്‌ സൂചന. എന്നാല്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടും എഎസ്പിമാരും ഡിവൈഎസ്പിയും സിഐയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാന്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശം നല്‍കാതിരിക്കുകയും ഒടുവില്‍ പ്രശ്നത്തിണ്റ്റെ ഉത്തരവാദിത്വം മുഴുവന്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ സേനക്കകത്ത്‌ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. പോലീസ്‌ സേനക്കാകെ അപമാനവും നാണക്കെടുമുണ്ടാക്കുന്ന തരത്തില്‍ നടന്ന അക്രമവും പോലീസ്‌ നടപടിയും ഗവണ്‍മെണ്റ്റ്‌ വളരെ ഗൗരവത്തോടെയാണ്‌ എടുത്തിരിക്കുന്നതെന്നറിയുന്നു. ഇന്നലെ ജില്ലയിലെത്തിയ മന്ത്രി കെ.സി.ജോസഫ്‌ അക്രമസംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും സംഭവത്തെ ഗവണ്‍മെണ്റ്റ്‌ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്‌. ജലപീരങ്കിയും സമരക്കാരെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും എസ്പിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവ്‌ പുറപ്പെടുവിക്കാത്തത്‌ അന്വേഷണവിധേയമാക്കുമെന്നറിയുന്നു. എഎസ്പിയെന്ന നിലയില്‍ പ്രവര്‍ത്തിക്കവെ ജില്ലാ പോലീസിണ്റ്റെ തലപ്പത്തേക്ക്‌ ഉയര്‍ത്തപ്പെട്ട ഉദ്യോഗസ്ഥണ്റ്റെ പരിചയക്കുറവാണ്‌ അക്രമത്തെ നേരിടുന്നതിന്‌ പോലീസ്‌ സേനയെ സജ്ജമാക്കാതിരുന്നതിന്‌ കാരണമെന്ന്‌ പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യം സേനക്കകത്തും ആഭ്യന്തരവകുപ്പിലും ചൂടേറിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളതായും അറിയുന്നു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ടായിട്ടും ആരാണ്‌ ഉത്തരവ്‌ നല്‍കേണ്ടതെന്ന അവ്യക്തതയാണ്‌ പോലീസ്‌ നിഷ്ക്രിയമാകാന്‍ കാരണമെന്നാണ്‌ പൊതുവെയുള്ള നിഗമനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

India

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Travel

അരുണാചൽ പ്രദേശിൽ റാഫ്റ്റിംഗിന് അന്താരാഷ്‌ട്ര പദവി ലഭിക്കുന്നു ; ടൂറിസത്തിന് വലിയ ഉത്തേജനം

Kerala

ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം

പുതിയ വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies