Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Mar 25, 2026, 12:50 pm IST
in Kerala

കൊല്ലം: കെ.ആര്‍. ഗൗരിയമ്മ രൂപീകരിച്ച് ആദ്യം മുതല്‍ യുഡിഎഫിലെ പ്രബലകക്ഷിയായിരുന്ന ജനാധിപത്യ സംരക്ഷണസമിതിയുടെ ഭാവി തുലാസില്‍.

യുഡിഎഫില്‍ ഘടകകക്ഷിയായ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടു. ജില്ലാ സെക്രട്ടറി സുധാകരന്‍ പള്ളത്ത് അടക്കമുള്ള 35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 27 പേരാണ് പാര്‍ട്ടി വിട്ടത്. അഡ്വ. വി.എച്ച്. സത്ജിത് നയിച്ച ജെഎസ്എസ് സോഷ്യലിസ്റ്റ് എന്ന പാര്‍ട്ടി രാജന്‍ബാബു വിഭാഗത്തിന്റെ ജെഎസ്എസില്‍ ലയിച്ചപ്പോഴാണ് ഇവര്‍ പൂര്‍ണമായും യുഡിഎഫിലെത്തിയത്. ജനുവരി 29ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു ലയനസമ്മേളനം. ഉദ്ഘാടകനായിരുന്ന കെ. മുരളീധരന്‍ അന്നുതന്നെ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇത് പനി കാരണമാണെന്ന സംഘാടകരുടെ വാദം പിന്നീട് പൊളിയുകയായിരുന്നു. സത്യത്തില്‍ മുന്നണിയിലെ അവഗണന തന്നെയായിരുന്നു ലയനസമ്മേളനത്തില്‍ പ്രതിഫലിച്ചതെന്ന് പിന്നീട് ബോധ്യപ്പെട്ടു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുളക്കട രാജേന്ദ്രന്‍, സംസ്ഥാനസമിതി അംഗങ്ങളായ റജീഷ്, ജേക്കബ് ജോര്‍ജ്, ചാത്തന്നൂര്‍ മണ്ഡലം സെക്രട്ടറി സീമ, കൊട്ടാരക്കര മണ്ഡലം സെക്രട്ടറി തുളസീധരന്‍, ജെകെഎസ് ജില്ലാ പ്രസിഡന്റ് ഹരിപ്രസാദ്, കൊല്ലം മണ്ഡലം സെക്രട്ടറി സതീഷ്, ജില്ലാ കമ്മിറ്റിയംഗം ഗീതാകൃഷ്ണന്‍, കുണ്ടറ മണ്ഡലം സെക്രട്ടരി രാജേഷ്, കരുനാഗപ്പള്ളി നിയാസ്, പ്രേംകൃഷ്ണന്‍, അഭിലാഷ് നാഥ്, ഷാജി ചടയമംഗലം എന്നിവരടക്കമാണ് ജെഎസ്എസ് വിട്ടത്. മുമ്പ് മൂന്ന് സീറ്റുകളില്‍ വരെ മത്സരിച്ചിരുന്ന ജെഎസ്എസ് രണ്ട് പാര്‍ട്ടികളായി നില്‍ക്കാതെ ഒന്നിച്ചാല്‍ രണ്ട് സീറ്റെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ നല്‍കാമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ചാണ് ധൃതിപ്പെട്ട് ലയനസമ്മേളനം നടത്തിയത്. പക്ഷേ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതോടെ ജെഎസ്എസില്‍ വലിയ കലഹവും പിളര്‍പ്പുമായി. യുഡിഎഫ് വഞ്ചനയാണ് നടന്നതെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും നേതൃത്വത്തെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. 15 വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്നിട്ടും പ്രസ്ഥാനത്തിനായി സമയവും സമ്പത്തും കളഞ്ഞ പ്രവര്‍ത്തകരാണ് പാര്‍ട്ടിയെ ഉപേക്ഷിച്ചത്. പാര്‍ട്ടിയെ ശക്തമായി നയിക്കാനുള്ള ശേഷിയോ അര്‍ഹമായ സീറ്റുകള്‍ വാങ്ങിയെടുക്കാനുള്ള കഴിവോ നേതൃത്വത്തിന് ഇല്ലെന്ന ആരോപണമുയര്‍ത്തിയാണ് സുധാകരന്‍ പള്ളത്തും കൂട്ടരും പാര്‍ട്ടി വിട്ടത്. മുമ്പ് എന്‍ഡിഎയിലായിരുന്ന രാജന്‍ബാബു വിഭാഗം 2021ലാണ് യുഡിഎഫിലേക്ക് ചേക്കേറിയത്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാഷ്‌ട്രീയ മാലിന്യങ്ങളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ആരോപണവും പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ചു. പാര്‍ട്ടിയുടെ പ്രധാന ആവശ്യങ്ങള്‍ യുഡിഎഫില്‍ നിന്നും നേടിയെടുക്കാനാകാത്ത സാഹചര്യത്തില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടത്. ഒന്നര പതിറ്റാണ്ടായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തത് രാഷ്‌ട്രീയ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വിലയില്ലാതാക്കിയെന്ന് അണികള്‍ തന്നെ വ്യക്തമാക്കുന്നു. 1994 മുതല്‍ മുന്നണിയുടെ ഭാഗമായിരുന്നിട്ടും നിര്‍ണായക ഘട്ടത്തില്‍ ഒരു സീറ്റ് പോലും നേടിയെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. പാര്‍ട്ടി വിട്ടതുകൊണ്ട് യുഡിഎഫിന് എതിരല്ല, ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്നാണ് സുധാകരന്‍ പള്ളത്ത് വ്യക്തമാക്കിയത്.

Tags: UDF cheatedJSS Rajanbabu factionmajority leaves party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.