Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ഞായറാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവരെ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം കോട്ടകള്‍ വിറച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 11:45 pm IST
in Kerala

വര്‍ക്കല:സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ഞായറാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവരെ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം കോട്ടകള്‍ വിറച്ചിരിക്കുകയാണ്. അഡ്വ. സ്മിത സുന്ദരശന്റെ സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ വർക്കലയുടെ പരമ്പരാഗത സമവാക്യങ്ങള്‍ മാറിമറിയുമെന്നുറപ്പ്.

എപ്പോഴും നിറപുഞ്ചിരിയുമായി വരുന്ന സ്മിതയുടെ വ്യക്തിപ്രഭാവവും സമൂഹത്തിന് വേണ്ടി ഒരുപാട് ചെയ്യണമെന്ന ആവേശവും വോട്ടായി മാറുമെന്നുറപ്പ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തിന് മാര്‍ക്കിട്ടാല്‍ വര്‍ക്കലയിലെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്മിത സുന്ദരേശ്വന്‍. 2016ലും 2021ലും ബിഡിജെഎസ് മത്സരിച്ച വര്‍ക്കല മണ്ഡലം തിരിച്ച് വാങ്ങാന്‍ ബിജെപി ഒരുമ്പെട്ടപ്പോള്‍ ഇത്രയും വലിയ ആകസ്മികത അതില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ആരും കരുതിയിരുന്നില്ല. ഇതാണ് അമിത് ഷായുടെ മേല്‍നോട്ടത്തില്‍ രാജീവ് ചന്ദ്രശേഖറും ടീും കേരളത്തില്‍ നടപ്പാക്കുന്ന ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

വി. ജോയിയാണ് വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനായി എത്തിയിരിക്കുന്നത് വര്‍ക്കല കഹാറാണ്. 2021ല്‍ വി.ജോയി ഏകദേശം 18000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അഡ്വ. ബിആര്‍എം ഷഫീറിനെ തോല്‍പിച്ച മണ്ഡലമാണ് വര്‍ക്കല. എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസിന് പിടിക്കാനായത് 11,214 വോട്ടുകളാണ്. ഇതാണ് സ്മിതയുടെ വെല്ലുവിളി. സിപിഎമ്മിലെ അസംതൃപ്തരില്‍ നിന്നുള്ള വോട്ടുകളാണ് സ്മിതയുടെ പ്രതീക്ഷ. അതിനൊപ്പം പരമ്പരാഗത ബിജെപി വോട്ടുകളും കിട്ടും. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 40000ല്‍ കൂടുതല്‍ വോട്ട് കിട്ടിയ സ്ഥലമാണ് എന്നതും സ്മിത സുന്ദരേശ്വന് ഏറെ പ്രതീക്ഷപകരുന്നു.

2016ല്‍ ചിത്രം വേറെയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍ വോട്ട് പിടിച്ച് വി. ജോയിയെ വിറപ്പിച്ചിരുന്നു. വെറും 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് വി ജോയിക്ക് വിജയിക്കാന്‍ സാധിച്ചത്. അതേ വര്‍ക്കല കഹാര്‍ മടങ്ങിവരുന്നു എന്നത് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത. ഈ പ്രദേശത്ത് നല്ല വേരുകളുള്ള ഇടത് പക്ഷ കുടുംബമാണ് സ്മിതയുടേത്. സിപിഎമ്മിനോട് പല രീതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നിരവധി പാര്‍ട്ടികുടുംബങ്ങള്‍ വര്‍ക്കലയില്‍ ഉണ്ട്. ദീർഘകാലമായി ഇടതുകോട്ടയിൽ ഉറച്ചുനിന്ന കുടുംബത്തിൽ നിന്നുള്ള സ്മിതയുടെ ഈ മാറ്റം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതാണ് സ്മിത സുന്ദരേശന്റെ വരവ് വർക്കലയിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിന് കളമൊരുക്കും എന്ന് പറയുന്നതിന് പിന്നില്‍.

സിപിഎമ്മിൽ ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമാണ് മുൻഗണനയെന്നും പാർട്ടിയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതായും പാർട്ടി വിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സ്മിത സുന്ദരേശൻ വ്യക്തമാക്കി. പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ തനിക്ക് വലിയ മാനസിക പ്രയാസം നേരിട്ടതായും അവർ വെളിപ്പെടുത്തി. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്മിത സുന്ദരേശൻ സൂചിപ്പിച്ചു.

Tags: Smitha SundaresanVarkala assembly constituencyVarkala KaharvarkalaBDJSV JoyLatest newsKerala Assembly elections 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.