Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 10:41 pm IST
in Lifestyle

ഖസാക്കിസ്ഥാൻ രാജ്യത്തിന്റെ ഉത്തരഭാഗത്തെ അക്‌മോള മേഖലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കലാച്ചി. റഷ്യൻ, ജർമൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ കസഖ് വിഭാഗക്കാർ വളരെ കുറവാണ്. വിശാലമായ പുൽമേടുകളിൽ ലളിതമായ കാർഷിക ജീവിതം നയിക്കുന്നവരാണ് ഈ നാട്ടുകാർ. കലാച്ചി ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയ പ്രത്യേകത. നിഗൂഢമായ ഉറക്കരോഗമാണ് ഈ പ്രത്യേകത.

2013 മുതലാണു ഗ്രാമവാസികളെ നിഗൂഢമായ ‘ഉറക്കരോഗം’ ബാധിക്കാൻ തുടങ്ങിയത്. 2010 മുതൽ ഒറ്റപ്പെട്ട കേസുകളുണ്ടായിരുന്നു. രോഗം ബാധിക്കുന്നവർ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന ഗാഢനിദ്രയിലേക്ക് പെട്ടെന്ന് വഴുതിവീഴും. മതിഭ്രമം, തലകറക്കം, ഓർമക്കുറവ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇവർക്കുണ്ടായിരുന്നു. മുതിർന്നവരെയും കുട്ടികളെയും മൃഗങ്ങളെയും രോഗം ബാധിച്ചു. നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ സാധാരണമായി.

ഈ ഉറക്കരോഗം ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ ആഴത്തിൽ ബാധിച്ചു, അവർക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും വളർത്തി. പലർക്കും രോഗം ആവർത്തിച്ച് വന്നുകൊണ്ടിരുന്നു. ഇതോടെ കലാച്ചിക്ക് ‘സ്ലീപ്പി ഹോളോ’ (ഉറക്കത്തിന്റെ താഴ്‌വര) എന്ന വിളിപ്പേര് വീണു.

രോഗബാധിതരായ ഗ്രാമീണരുടെ മാനസിക സമ്മർദത്തെയും അതിജീവനത്തെയും കുറിച്ച് പഠനങ്ങൾ നടന്നു. ഇവർ കടുത്ത ക്ഷീണവും വൈകാരിക പിരിമുറുക്കവും അനുഭവിച്ചിരുന്നതായി ഈ പഠനങ്ങൾ രേഖപ്പെടുത്തി. വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും രോഗം ബാധിച്ചത് ഗ്രാമത്തിലെ ഭയാനകമായ അന്തരീക്ഷത്തെ വർധിപ്പിച്ചു.

അടഞ്ഞുകിടക്കുന്ന സോവിയറ്റ് യുറേനിയം ഖനി ഈ ഗ്രാമത്തിനടുത്താണ്. അതിനാൽ തന്നെ റേഡിയേഷൻ, വൈറസുകൾ, ബാക്ടീരിയ, ഘനലോഹങ്ങൾ എന്നിവയാകാം കാരണമെന്ന് ആദ്യം വിചാരിക്കപ്പെട്ടു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽത്തന്നെ ഈ കാരണങ്ങൾ തള്ളിക്കളഞ്ഞു. റേഡോൺ വാതകം മുതൽ മാനസികമായ കാരണങ്ങൾ വരെ പല സിദ്ധാന്തങ്ങളും ഉയർന്നുവന്നെങ്കിലും 2015-ൽ കസഖ്‌സ്താൻ അധികൃതർ യഥാർഥ കാരണം കണ്ടെത്തി.

വെള്ളം കയറിയ ഖനിയിൽനിന്നുയർന്ന കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും അമിത അളവ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറച്ചതാണ് പ്രതിസന്ധിക്കു കാരണമായത്. രോഗം ഇടവിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും ഇതായിരുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളിൽ മാറ്റം വരികയും ചെയ്തതോടെ രോഗബാധ അവസാനിച്ചു.

2015-ൽ കസഖ്‌സ്ഥാൻ സർക്കാർ ഗ്രാമവാസികൾക്ക് സ്വമേധയാ ഒഴിഞ്ഞുപോകാൻ സഹായം വാഗ്ദാനം ചെയ്തു. ഇതോടെ ഗ്രാമം ഏതാണ്ട് പൂർണമായും ആളൊഴിഞ്ഞു.

 

Tags: travel news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.