Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:35 pm IST
in India

ഇസ്ലാമബാദ് : ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ. ദീര്‍ഘകാലം പാകിസ്ഥാനില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുള്ള ദിനകര്‍ ശ്രീവാസ്തവ ഈയിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“പാകിസ്ഥാന്റെ ആണവായുധങ്ങളുടെ ചുമതല അസിം മുനീറിനാണ്. അദ്ദേഹത്തിന് വിരമിക്കേണ്ട പ്രായമായിട്ടും സേവനകാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ അധികാരത്തിന്റെ സൂചനകളാണ് എങ്കിലും പാകിസ്ഥാന്‍ സേനയില്‍ വിള്ളല്‍ ഉണ്ട്” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

ആര്‍മി ചീഫ് എന്നത് പാകിസ്ഥാനിലെ സേനയുടെ തലവന്‍ ആണ്. അസിം മുനീര്‍ പാകിസ്ഥാന്റെ ആര്‍മി ചീഫായിരുന്നു. എങ്കിലും അദ്ദേഹം ഫീല്‍ഡ് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള അധികപദവികള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇതിന് പിന്നില്‍ അസിം മുനീറിന്റെ ഉള്ളിലുള്ള അരക്ഷിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്. കാരണം അദ്ദേഹം നേതൃത്വം നല്‍കാന്‍ ശ്രമിക്കുന്നത് നെടുകെ പിളര്‍ന്നു കഴിഞ്ഞ പാകിസ്ഥാന്‍ സേനയെയാണ്. – ദിനകര്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

“പാകിസ്ഥാന്‍ സേനയ്‌ക്കുള്ളിലെ വിള്ളല്‍ വ്യക്തമായി പ്രതിഫലിച്ചു കണ്ടത് 2023 മെയ് മാസത്തില്‍ ആണ്. അന്ന് പാകിസ്ഥാന്‍ സേനയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. അന്ന് സൈന്യത്തിന്റെ 40 ഭരണനിര്‍വ്വഹണ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നു. ലാഹോര്‍ കമാന്‍ഡര്‍മാരുടെ വീടുകള്‍ കത്തിച്ചു.. ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹാജരാകുമ്പോള്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ അയച്ച സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ ഈ പ്രതിഷേധം. ഇത്രയും അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും അവര്‍ക്കെതിരെ എന്തുകൊണ്ട് സൈന്യത്തിന്റെ ചെറുത്തുനില്‍പ് ഉണ്ടായില്ല? പാകിസ്ഥാന്‍ സേനയില്‍ വിള്ളലുണ്ടെന്നതിന്റെ സൂചനയായിരുന്നു സൈന്യത്തിന്റെ പ്രകടനക്കാരുടെ നേര്‍ക്കുള്ള നിസ്സംഗതയ്‌ക്ക് പിന്നില്‍.  സൈന്യത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ മടിച്ചു. ഇതിന്റെ പേരില്‍ ആറ് പട്ടാള ജനറലുകളെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്.” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

‘ഫൊര്‍ഗോട്ടന്‍ കശ്മീര്‍’ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വ്യക്തികൂടിയാണ് ദിനകര്‍ ശ്രീവാസ്തവ.

 

Tags: fissure in Pak ArmyDinkar P Srivastavapakistanimran khanNawaz SharifPakistan ArmyShehbaz SharifOperation SindoorAsim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.