Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവർക്ക് എന്തോ പ്രശ്നമുണ്ട് , അല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റില്ല ; ഇത്തരം ഭീഷണികളിൽ പേടിക്കുന്ന ആളൊന്നുമല്ല ഞാൻ ; സത്യഭാമയ്‌ക്ക് മറുപടിയുമായി സ്നേഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:35 pm IST
in Entertainment

നടി സ്നേഹ ശ്രീകുമാറിനെ ബോഡി ഷെയിമിംഗ് നടത്തി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ സംസാരിച്ചത്. ഇപ്പോഴിതാ സത്യഭാമയ്‌ക്കുള്ള മറുപടിയെന്നോണം സ്നേഹ പങ്കുവച്ചൊരു ചിത്രമാണ് ചർച്ചയാകുന്നത്.

‘മറിമായം’ െടലിവിഷൻ പരിപാടിയിലെ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ‘പൊന്നുംപുറത്തെ മണ്ഡോദരിയമ്മ’ എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. സ്നേഹയെ പിന്തുണച്ചും പ്രശംസിച്ചും നിരവധിപ്പേരാണ് കമന്റ് ബോക്സുകളില്‍ എത്തുന്നത്.

മാത്രമല്ല സത്യഭാമയുടെ അധിക്ഷേപം താൻ കാര്യമാക്കുന്നില്ലെന്ന് സ്നേ​ഹ ഇന്ന് പറഞ്ഞിരുന്നു. ‘  ഇവർക്കൊരു മറുപടി കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. കാരണം ഇത് ഒരു പ്രാവശ്യം സംഭവിച്ചതല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. അല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റില്ല.

സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് അതിന്റെ താഴേക്ക് സംസാരിക്കാൻ പറ്റില്ല. അവരുടെ രീതിയിൽ മറുപടി കൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഇക്കാര്യം വിട്ടതാണ്. കലാമണ്ഡലത്തിൽ ഒരു അഡ്മിഷന് ഞാൻ പോയിട്ടില്ല. ഡാൻസും ഓട്ടൻതുള്ളലുമൊന്നും കലാമണ്ഡലത്തിൽ നിന്നല്ല പഠിച്ചത്. ചെറുപ്പത്തിലേ എന്റെ ഏറ്റവും പ്രിയപ്പെട്ട ​ഗുരുക്കൻമാരുടെ വീട്ടിൽ പോയി പഠിച്ചതാണ്.

അവർക്ക് എന്തോ പ്രശ്നം എവിടെയോ ഉണ്ട്. അതുകൊണ്ടായിരിക്കും ഇങ്ങനെ സംസാരിക്കുന്നതെന്ന് തോന്നുന്നു. ഇത് ഞാൻ പറഞ്ഞതിന്റെ ഒരുപക്ഷെ ഇനിയും അവർ വീഡിയോ ചെയ്യാം.എന്ന് വെച്ച് അത്തരം ഭീഷണികളിൽ പേടിക്കുന്ന ആളൊന്നുമല്ല ഞാൻ. അത്തരം ഭീഷണികളൊന്നും ആരും എന്റെ നേരെ പ്രയോ​ഗിക്കാമെന്നും വിചാരിക്കേണ്ട.

ഇതിനേക്കാൾ വലിയ പ്രതികൂല സാഹചര്യങ്ങൾ‌ കടന്ന് വന്ന ആളാണ്. എന്റെ അച്ഛന്റെ പേര് ശ്രീകുമാർ എന്നാണ്. എന്നെ വീട്ടിൽ നിന്ന് പഠിപ്പിച്ചത് നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ്.

എന്റെ അച്ഛൻ അങ്ങനെ ഉറച്ച അഭിപ്രായങ്ങളുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ മകളായ എനിക്കും അതുണ്ടാകും. എതിരഭിപ്രായങ്ങൾ പറയാം. പക്ഷെ മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും ഇവിടെ നിയമവ്യവസ്ഥകളുണ്ടെന്നും സ്നേഹ ശ്രീകുമാർ പറഞ്ഞു.

സ്നേഹ ‘മറിമായം’ എന്ന പരിപാടിയിൽ അഭിനയിക്കുന്നത് കഞ്ഞി കുടിച്ചു ജീവിക്കാനാണെന്നും ഫിഗറിന് പറ്റിയ പേരാണ് ആ കഥാപാത്രത്തിന് ഇട്ടിരിക്കുന്നതെന്നും സത്യഭാമ വിമർശിച്ചിരുന്നു.

‘‘നീ വലിയ ആർടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം. മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത്. .’’– എന്നൊക്കെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ.

മുൻപ് സത്യഭാമയും ആർഎൽവി രാമകൃഷ്ണനും തമ്മിലുള്ള വിവാദത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് സ്നേഹ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സത്യഭാമ രംഗത്തുവരുന്നത്.

Tags: Actress Sneha Sreekumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.