Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 3500 ഏക്കര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈക്കലാക്കി

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 22, 2025, 09:54 am IST
in Kerala

തിരുവനന്തപുരം: കിലോക്കണക്കിന് സ്വര്‍ണം മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലരും കൈക്കലാക്കി. എത്ര ഭൂമി നഷ്ടമായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ചാല്‍ വ്യക്തമായ രേഖകളില്ലെന്നാണ് മറുപടി. നഷ്ടമായ ദേവസ്വം ഭൂമി തിരികെപ്പിടിക്കാന്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിച്ചെങ്കിലും മുന്നോട്ട് പോകാനാകുന്നില്ല. തിരികെ പിടിച്ച തുച്ഛമായ ഭൂമി വിവിധ കോടതികളില്‍ വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നു. ഓരോ നിമയമസഭാ സമ്മേളനത്തിലും ദേവസ്വം ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് തിരികെ പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നും ലാന്‍ഡ് ട്രൈബ്യൂണല്‍ നടപടി സ്വികിരിച്ചിട്ടുണ്ടെന്നുമാണ് മറുപടി. ചില ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ നേരിട്ട് ഭൂമി തിരികെ പിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ 494 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ നാല് ഏക്കര്‍ ഒന്‍പത് സെന്റ് തിരികെ പിടിച്ചെന്നുമാണ് നിയമസഭയില്‍ നല്‍കിയ മറുപടി. എന്നാല്‍ 3500 ഏക്കര്‍ ഭൂമി കൈയേറിയുണ്ടെന്നാണ് ദേവസ്വംബോര്‍ഡിലുള്ള ഏകദേശ കണക്ക്. ബോര്‍ഡിന്റെ പക്കലുള്ള കണക്കുകളേക്കാള്‍ പതിന്‍മടങ്ങ് വസ്തു കൈയേറിട്ടുണ്ടെന്ന് വിവിധ ക്ഷേത്രങ്ങളിലെ കണക്കുകളില്‍നിന്നും വ്യക്തമാകുന്നു. നിലവിലുള്ള ക്ഷേത്രങ്ങള്‍ക്ക് എത്ര ഭൂമി ഉണ്ടെന്ന കണക്ക് പോലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇല്ല. ഡിജില്‍ സര്‍വേ നടന്നപ്പോള്‍ വസ്തുവിന്റെ രേഖകള്‍ സമര്‍പ്പിക്കാനും തയാറായില്ല.

തിരുവനന്തപുരം ജില്ലയില്‍ പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് ഒന്‍പത് സെന്റ് ഭൂമി. നിലവിലെ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ സെന്റിന് 40 ലക്ഷത്തിലധികം രൂപ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളായണി ദേവീ ക്ഷേത്രത്തില്‍ രേഖകള്‍ പ്രകാരം 187 ഏക്കര്‍ സ്ഥലം. നിലവിലുള്ളത് ഒരേക്കര്‍ 33 സെന്റ് മാത്രം.

പാറശ്ശാലയില്‍ 3.62 ഏക്കര്‍ വസ്തുവാണ് വേങ്കവിള തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന് നഷ്ടമായത്. തിരികെപിടിക്കാന്‍ ഭക്തര്‍ നടത്തിയ ശ്രമം ഏറെക്കുറെ വിജയിച്ചെങ്കിലും വസ്തു ഏറ്റെടുത്ത് മുതല്‍ക്കൂട്ടാന്‍ ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല. വെള്ളറട ഒറ്റശേഖരമംഗലം കോളൂര്‍ ദേവസ്വം ബോര്‍ഡ് ശിവക്ഷേത്രത്തില്‍ അഞ്ചര ഏക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് ഒരേക്കര്‍. പാറശ്ശാലയില്‍ കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ രണ്ടേക്കര്‍ ഭൂമിയില്‍ ഇപ്പോഴുള്ളത് വെറും അഞ്ച് സെന്റ് മാത്രം. അതും ഭഗവാന്‍ റവന്യൂ പുറമ്പോക്കിലെന്ന് റവന്യൂ രേഖകളില്‍ പറയുന്നു. ശ്രീവരാഹം ക്ഷേത്രത്തിലെ 36 സെന്റ് കൈയേറി വേലി കെട്ടി തിരിച്ചു. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിലാണ് ഏറ്റവും കൂടുതല്‍ ഭൂമി അന്യാധീന പെട്ടത് 1842.08 ഏക്കര്‍. ഇപ്പോള്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്.

Tags: travancore devaswom boardDevaswom Land Tribunal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.