Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

“കറുത്ത വർഗക്കാരൻ, വനവാസി, ക്രിസ്ത്യാനി…”: റെയ്‌ല ഒഡിങ്കയെ കേരളം അവഗണിച്ചോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 09:11 am IST
in World

തിരുവനന്തപുരം: ഗൾഫിലെ രാജാവ് മരിച്ചാൽ ഔദ്യോഗിക ദുഖാചരണവും അനുസ്മരണ സന്ദേശ പ്രവാഹവും നടത്തുന്ന കേരളത്തിൽ കെനിയൻ മുൻ പ്രധാനമന്ത്രിയോട് കാട്ടിയ കടുത്ത അവഗണനയാണ് ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്. കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കിടെ അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി **റെയ്‌ല ഒഡിങ്ക (80)**യ്‌ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ശ്രദ്ധേയമായി.

“കറുത്ത വർഗക്കാരൻ, വനവാസി, ക്രിസ്ത്യാനി…” — ഒഡിങ്കയോടുള്ള അവഗണനയ്‌ക്ക് ഇതാണ് കാരണമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്നു. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിപദം വഹിച്ചിരുന്ന ഒരാൾ ഭാരതമണ്ണിൽ മരിക്കുന്നത് ഇതാദ്യമാണ് — അതും കേരളത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി മരണം അറിഞ്ഞ ഉടൻ വിശദമായ അനുശോചനക്കുറിപ്പ് പുറത്തിറക്കി. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ടെത്തി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.

2008 മുതൽ 2013 വരെയാണ് ഒഡിങ്ക കെനിയൻ പ്രധാനമന്ത്രിയായിരുന്നത്. അഞ്ച് തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ പ്രതിപക്ഷത്താണ് ഒഡിങ്കയുടെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് (ODM). എങ്കിലും കഴിഞ്ഞ വർഷം മുതൽ സർക്കാരുമായി സഹകരിച്ചാണ് പാർട്ടി പ്രവർത്തിച്ചിരുന്നത്. 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒഡിങ്ക വീണ്ടും മത്സരിച്ചേക്കുമെന്ന പ്രചാരണം കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതോടെ ഒഡിങ്കയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചു. ഗുരുതരമായ അസുഖമാണ് കാരണം എന്നായിരുന്നു പ്രചരണം. എന്നാൽ ഈ വാർത്തകൾ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും നിഷേധിച്ചു. ഒഡിങ്ക രോഗബാധിതനാണെന്നും ഇന്ത്യയിൽ ചികിത്സയിലാണെന്നും ഉടൻ തന്നെ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നുമാണ് കുടുംബവും പാർട്ടിയും കുറച്ച് ദിവസം മുമ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്‌ക്കായി കൂത്താട്ടുകുളത്തെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ശ്രീധരീയം ആയുർവേദ നേത്രചികിത്സാശുപത്രിയിൽ ഡോക്ടറോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് ശക്തമായ ഹൃദയാഘാതമുണ്ടായത്. മുമ്പും ഒട്ടേറെ തവണ ഒഡിങ്കയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്. മകൾ **റോസ്‌മേരി ഒഡിങ്ക (44)**യുടെ ചികിത്സയ്‌ക്കായാണ് ഇവർ ആദ്യം ഇവിടെ എത്തിയതും.

ട്യൂമർ ബാധിച്ച റോസ്‌മേരിക്ക് ചികിത്സയ്‌ക്കിടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ലോകത്തെ ഒട്ടേറെ സ്ഥലങ്ങളിൽ ചികിത്സിച്ചിട്ടും ഫലം കാണാതെ വന്നതോടെയാണ് കൂത്താട്ടുകുളത്തേക്ക് എത്തിയത്. 2019-ൽ ഇവിടുത്തെ ചികിത്സയിലൂടെ മകൾക്ക് കാഴ്ചശക്തി തിരിച്ചുകിട്ടിയ കാര്യം ഒഡിങ്ക തന്നെ ലോകത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി 2022-ലെ ‘മൻ കി ബാത്’ റേഡിയോ പ്രോഗ്രാമിലും 2023-ലെ ആയുഷ് സമ്മേളനത്തിലും പ്രതിപാദിച്ചിരുന്നു.

Tags: Kenyan Prime Minister Raila Odinga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.