Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് രാജ്ഭവനില്‍

ഭാരതാംബ ചിത്രം ശ്രീപത്‌നാഭ സേവാ സമിതിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചതിനെ എസ് എഫ് ഐ എതിര്‍ത്തതോടെയാണ് സര്‍വകലാശാല വളപ്പ് സംഘര്‍ഷ ഭൂമിയായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 12:24 am IST
in Kerala

തിരുവനന്തപുര: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരയ്‌ക്ക് ് രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ചയ്‌ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയും ദല്‍ഹിയില്‍ കേരള ഹൗസില്‍ അടുത്തടുത്ത മുറികളില്‍ ഉണ്ടായിരുന്നു. അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു. അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന നിലപാടായിരുന്നു ഗവര്‍ണര്‍ക്ക്. തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചത്.
ഭാരാതാംബ വിവാദം കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു.
വിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചു. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലന്ന നിലപാടുകാരനാണ് രാജേന്ദ്ര ആര്‍ലേക്കര്‍. അതിനര്‍ത്ഥം കീഴടങ്ങുമെന്നല്ലന്നും അദ്ദേഹം പരസ്യമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയും സംശമനത്തോടെയാണ് വിവാദ വിഷയത്തില്‍ പ്രതികരിച്ചത്.

അതേ സമയം കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ് പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്നാണ് നിലപാടിലാണ് വി.സി. ഡോ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.എന്നാല്‍ രജിസ്ട്രാറെ തിരിച്ചെടുത്തെന്ന നിലപാടിലാണ് ഇടത് ഭൂരിരക്ഷമുളള സിന്‍ഡിക്കേറ്റ്.

ഭാരതാംബ ചിത്രം ശ്രീപത്‌നാഭ സേവാ സമിതിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചതിനെ എസ് എഫ് ഐ എതിര്‍ത്തതോടെയാണ് സര്‍വകലാശാല വളപ്പ് സംഘര്‍ഷ ഭൂമിയായത്. രജിസ്ട്രാര്‍ ഡോ അനില്‍ കുമാര്‍ എസ് എഫ് ഐക്ക് പിന്തുണയുമായി എത്തി പരിപാടി റദ്ദാക്കി.എന്നാല്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയായതിന്റെ ഗൗരവം കണക്കിലെടുത്ത് , പരിപാടി റദ്ദാക്കിയ രജ്‌സ്ട്രാറെ വി സി സസ്പന്‍ഡ് ചെയ്തു.എന്നാല്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ സസ്പന്‍ഷന് വഴങ്ങാതെ ഓഫീസിലെത്തിയിരുന്നു രജിസ്ട്രാര്‍ അനില്‍കുമാര്‍.

വി സി മോഹനന്‍ കുന്നുമ്മല്‍ ഇരുപത് ദിവസത്തിനു ശേഷം ശനിയാഴ്ച കേരള സര്‍വകലാശാലയില്‍ എത്തിയിരുന്നു.എന്നാല്‍ തടയുമെന്ന് പ്രഖ്യാപിച്ച എസ് എഫ് ഐ മൗനം പാലിച്ചു. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് വിസി ഇന്നലെ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീന്‍ ആണെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചിരുന്നു.

Tags: governnorChief MiniterDr Mohan kunummelKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

India

ആര്‍എന്‍ രവി ബംഗാള്‍ ഗവര്‍ണര്‍, ജിഷ്ണു ദേവ് വര്‍മ്മ തെലുങ്കാനയില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക്

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.