Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കീം പരീക്ഷയിലെ അവസാന നിമിഷ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി സര്‍ക്കാര്‍ പിച്ചിച്ചീന്തി

Janmabhumi Online by Janmabhumi Online
Jul 11, 2025, 12:08 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കോടതി നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂടി ശരിവച്ചതോടെ സംസ്ഥാനത്തെ എന്‍ജിനിയറിങ്ങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആകെ അലങ്കോലമായി.

സര്‍ക്കാരിന്റെ അനാസ്ഥ കാരണം റാങ്കുകള്‍ മാറിമറിയും. പ്രവേശനം ലഭിച്ച പലര്‍ക്കും പുതിയ റാങ്ക് പട്ടിക വരുന്നതോടെ സീറ്റ് നഷ്ടമാകും. പ്രവേശനം ലഭിക്കാത്ത പലര്‍ക്കും അഡ്മിഷന്‍ ലഭിക്കും. മറ്റിടങ്ങളില്‍ പ്രവേശനം ലഭിച്ചിട്ടും കേരളത്തില്‍ മതിയെന്ന നിലപാടില്‍ അവിടങ്ങളില്‍ പോകാതിരുന്നവര്‍ക്ക് കിട്ടിയ സീറ്റ് നഷ്ടപ്പെടുന്ന ദുരവസ്ഥയുമുണ്ടാകാം.

അപേക്ഷ ക്ഷണിച്ച സമയത്തോ പരീക്ഷാക്കാലത്തോ അതിനു ശേഷമോ ഒന്നും ഇടപെടാതിരുന്ന സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് ഇടുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് പ്രോസ്പക്ടസില്‍ മാറ്റം വരുത്തിയതും അഡ്മിഷന്‍ രീതി അടിമുടി മാറ്റിയതും. കഴിഞ്ഞ വര്‍ഷം വരെ പിന്തുടര്‍ന്ന രീതിയില്‍ കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ അടക്കമുള്ള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് ലഭിച്ചിരുന്നത്. ഇതിനു പകരം കേരള സിലബസിലെ കുട്ടികള്‍ക്ക് മാത്രമായി മുന്‍തൂക്കം ലഭിക്കാന്‍ കൊണ്ടു വന്ന കള്ളക്കളിയാണ് ഇപ്പോള്‍ മുഴുവന്‍ പേര്‍ക്കും വിനയായത്. ഇനി പഴയ രീതിയില്‍ വീണ്ടും റാങ്ക് ലിസ്റ്റ് തയാറാക്കണം.

അഡ്മിഷന്‍ മാര്‍ക്കിന്റെ അനുപാതത്തില്‍ പൊടുന്നനെ വരുത്തിയ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുമെന്നു കണ്ട് സിബിഎസ്ഇ സിലബസിലെ കുട്ടികളാണ് ഹര്‍ജി നല്‍കിയതും നിയമ യുദ്ധം നടത്തിയതും. അവസാന നിമിഷം വളരെ തന്ത്രപൂര്‍വം കൊണ്ടുവന്ന മാറ്റം നിയമ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തി. ഈ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായത് സംസ്ഥാന സര്‍ക്കാരാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പാണ്.

വരുത്തേണ്ട മാറ്റങ്ങള്‍ അടങ്ങിയ ശിപാര്‍ശകള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഓഫീസുകൡ തന്ത്രപൂര്‍വം ഇട്ടുതട്ടി അവസാന നിമിഷം മിന്നല്‍ വേഗത്തില്‍ മാറ്റം വരുത്തുകയായിരുന്നു. കരുതിക്കൂട്ടിയുള്ള നീക്കം ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താനുള്ള അടവായിരുന്നുവേണം കരുതാന്‍. ഒരു സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് ചെയ്തത്. വിദ്യാര്‍ഥികളോട് കേരള സിലബസും സിബിഎസ്ഇയും എന്ന് വേര്‍തിരിവുകാട്ടി. അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. അതിന് കോടതിയില്‍ നല്ല തിരിച്ചടിയും കിട്ടി.

പക്ഷെ ഇതുവഴി കുട്ടികളുടെ കണ്ണീരാണ് വീഴുന്നത്. പ്രവേശനം ലഭിച്ച പലര്‍ക്കും സീറ്റ് നഷ്ടപ്പെടാം. ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷമാണ് നഷ്ടമാകുന്നത്. അടുത്ത വര്‍ഷത്തെ പരീക്ഷയില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കണമെന്നില്ല. മറ്റു പല കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ കഴിഞ്ഞു. അവസരം നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസമാണ് അനിശ്ചിത്വത്തിലായത്.

Tags: Kerala GovernmentKEAM Exam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെ രാജ്ഭവനില്‍ സന്ദര്‍ശിക്കുന്നു. അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ് സമീപം
Kerala

കീം പ്രതിസന്ധിക്ക് കാരണഭൂതന്‍ സംസ്ഥാന സര്‍ക്കാര്‍; ഭാരതാംബ രാഷ്‌ട്രത്തിന്റെ ചിഹ്നം: തുഷാര്‍

Editorial

ഹൈക്കോടതിയിലെ തിരിച്ചടി സര്‍ക്കാരിന് പാഠമാകണം

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies