Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2025, 10:42 am IST
in Kerala, Malappuram

മലപ്പുറം: മാനുഷിക ചൂഷണത്തിന്റെ പേരില്‍ സമുദായത്തില്‍ നിന്നു പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭര്‍ത്താവ് സി.എ. റിയാസിനെയും ഊരുവിലക്കിയത്. സ്വന്തം വീട്ടില്‍ പോലും കയറാനാകാത്ത അവസ്ഥയിലാണ് ഈ കുടുംബം.

മലബാര്‍ കേന്ദ്രീകരിച്ചുള്ള സംഘടനയ്‌ക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളും അലിഖിത നിയമങ്ങളും അനീതികളും മനസിലാക്കി സമുദായത്തില്‍ നിന്നു പുറത്തുപോയതോടെയാണ് ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ സ്വന്തം രക്ഷിതാക്കളെ കാണാനോ ബന്ധപ്പെടാനോ കഴിയാതെ നാട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ട ഗതികേടിലായി. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ഉമ്മയെ കാണാന്‍ മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയ ലുബ്‌നയെയും സഹോദരിയെയും ഒരുസംഘം ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഇതുസംബന്ധിച്ച് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും മലപ്പുറം എസ്പിക്കും ഇവര്‍ പരാതി നല്കി.

മക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ ഉമ്മയെ സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കിഴിശേരിയിലെ മുഖ്യന്റെ വീടിന്റെ മുന്നില്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചാണ് നടപടി പിന്‍വലിച്ച് തിരിച്ചെടുത്തതെന്ന് ഷിബില പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി മൂവായിരത്തോളം കുടുംബങ്ങള്‍ നഖ്ഷബന്ദീയ ത്വരീഖത്തില്‍ അംഗങ്ങളായുണ്ട്. പ്രവാചക പരമ്പരയിലെ 37-ാമത് ഖലീഫയെന്ന് അവകാശപ്പെടുന്ന ഷാഹുല്‍ ഹമീദാണ് ഗുരു. മതപരമായ കടുത്ത നിയന്ത്രണങ്ങളാണ് സംഘടനാംഗങ്ങള്‍ക്കുള്ളത്. നിയമം പാലിച്ചില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കും. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. വിവാഹം കഴിഞ്ഞവരേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാവൂ.

മുസ്ലിങ്ങളിലെ തന്നെ മറ്റു സമുദായത്തില്‍ നിന്നു പോലും വിവാഹം കഴിക്കാന്‍ പാടില്ല. സമുദായത്തില്‍ നിന്ന് പുറത്തുപോയവരുമായി ആര്‍ക്കും ബന്ധപ്പെടാന്‍ അനുവാദമില്ല. ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും ബന്ധം അവസാനിപ്പിക്കണം. വാഹനങ്ങള്‍ വാങ്ങുന്നതിനും വീട് വയ്‌ക്കുന്നതിനും വിവാഹം ചെയ്യുന്നതിനും ഗുരുവിന്റെ അനുമതി വേണം. ആഴ്ചയില്‍ ദര്‍ഗയിലെ മതപഠന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അതുകൊണ്ടുതന്നെ പഠനത്തിനോ, ജോലിക്കോ ദൂരെ സ്ഥലങ്ങളില്‍ പോകാന്‍ പാടില്ല. തുടര്‍ച്ചയായി രണ്ട് ക്ലാസ് മുടങ്ങിയാല്‍ പുറത്താക്കും.

തെരഞ്ഞെടുപ്പില്‍ ഗുരു പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യണം. മദ്യപിക്കുന്നതിനും പുകവലിക്കുന്നതിനും ഹെല്‍മറ്റ് വയ്‌ക്കാത്തതിനും പിഴ ഈടാക്കും. സമാന്തര സര്‍ക്കാരായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Tags: leftFamilyMuslim communitySocially ostracizedNaqshbandi TariqaUnwritten rules
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

Kerala

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.