Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാക് സൈന്യം , 4 കുഞ്ഞുങ്ങൾ മരിച്ചു : സംഭവത്തിൽ കരസേനാ മേധാവി മുനീറിനെതിരെ ജനരോഷം

അതേ സമയം ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ആളുകൾ റോഡ് ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ മിർ അലി കന്റോൺമെന്റിന്റെ ഗേറ്റ് ഉപരോധിച്ചു.

Janmabhumi Online by Janmabhumi Online
May 21, 2025, 12:21 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കുസ്ദാർ : ഇന്ത്യയോട് പരാജയപ്പെട്ടതിൽ പാകിസ്ഥാൻ സൈന്യം ഏറെ രോഷാകുലരാണ്. ഇപ്പോൾ അവരുടെ പരിഭ്രാന്തിയുടെ ഇരകളായി മാറിയത് നാല് പാവം കുട്ടികൾ. പാകിസ്ഥാൻ സൈന്യം സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ടത് 4 കുഞ്ഞുങ്ങളാണ്.

ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാനിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഡ്രോൺ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ജനവാസ മേഖലകളെ ലക്ഷ്യമാക്കി ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

രാത്രി കുട്ടികളും സ്ത്രീകളും ഉറങ്ങിക്കിടക്കുമ്പോളാണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. അതേ സമയം ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ആളുകൾ റോഡ് ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ മിർ അലി കന്റോൺമെന്റിന്റെ ഗേറ്റ് ഉപരോധിച്ചു.

അതേസമയം, പെഷവാറിൽ വിദ്യാർത്ഥികൾ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനുമെതിരെ പ്രതിഷേധിച്ചു. എന്നാൽ നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് സംബന്ധിച്ച് അസിം മുനീറിന്റെ സൈന്യത്തിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. പാകിസ്ഥാൻ സർക്കാരും മൗനം പാലിക്കുന്നു. കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒന്നും പറയാതെ അദ്ദേഹം പോകുകയായിരുന്നു.

ഈ സംഭവത്തോടെ പാകിസ്ഥാൻ സൈന്യത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുകയാണ്. അസിം മുനീറിന്റെ സൈനികരുടെ ഭീരുത്വപരമായ പ്രവൃത്തിയിൽ ജനങ്ങൾക്കിടയിൽ കടുത്ത രോഷമുണ്ട്.

അതേ സമയം പാകിസ്ഥാനിലെ പ്രശ്നബാധിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കുസ്ദാർ ജില്ലയിൽ ബുധനാഴ്ച വൻ ബോംബ് സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്. ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ട്. ഒരു സ്കൂൾ ബസ് ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തിലും നാല് കുട്ടികൾ മരിച്ചു.

Tags: killedBomb BlastBalochistanKhyber PakhtunkhwaGeneral Asim Munirdrone strikepakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയഗാഥ സുവർണ്ണ ലിപികളിൽ എഴുതപ്പെടും , പാകിസ്ഥാനിലും ഭീകരരിലും ഇപ്പോൾ ഭയം സൃഷ്ടിച്ചിരിക്കുന്നു : ലോക്സഭാ സ്പീക്കർ ഓം ബിർള

India

‘ എനിക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കണം ‘ ; ഐഎസ്ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്ത ജ്യോതി മൽഹോത്രയുടെ ആഗ്രഹം

World

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

India

പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ഇന്ത്യയ്‌ക്ക് പിന്നാലെ ഡാം നിർമ്മിക്കാൻ അഫ്ഗാനിസ്ഥാനും

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

പുതിയ വാര്‍ത്തകള്‍

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു, പിടിവിട്ടുവീണ വീട്ടമ്മ പിന്‍ചക്രം കയറി മരിച്ചു

തളര്‍ന്ന് കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തി കുടുംബ ഗ്രൂപ്പില്‍ പോസ്റ്റിട്ട ഭര്‍ത്താവ് പിടിയില്‍

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി

താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധം: പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ബംഗ്ലാദേശ് , റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ 30 ദിവസത്തിനുള്ളിൽ കണ്ടെത്തണം ; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ല ; വഖഫ് ആയി പ്രഖ്യാപിച്ചാലും ആ ഭൂമി തിരിച്ചുപിടിക്കാൻ കഴിയും ; കേന്ദ്രസർക്കാർ

സിമ്രാന് തിരിച്ചുവരവ് നല്‍കി ടൂറിസ്റ്റ് ഫാമിലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies