Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

എങ്ങിനെയാണ് പാക് സൈന്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു.

Janmabhumi Online by Janmabhumi Online
May 19, 2025, 10:26 pm IST
in India, World
FacebookTwitterWhatsAppTelegramLinkedinEmail

എങ്ങിനെയാണ് പാക് സൈന്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു. രാഹുല്‍ ഗാന്ധി കുറച്ചുകാലമായി അമേരിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പലതും സിഖുകാരെയും ഖലിസ്ഥാന്‍ സംഘടനയെയും അനുകൂലിക്കുന്ന തരത്തിലുള്ളതാണ്. ഇന്ത്യ-പാക് ഏറ്റുമുട്ടലുണ്ടായപ്പോല്‍ പാകിസ്ഥാന്‍ സൈന്യം ലക്ഷ്യം വെച്ചതോ സിഖുകാരുടെ പവിത്രപുണ്യാലയമായ സുവര്‍ണ്ണക്ഷേത്രത്തെയും. സിഖുകാരുടെ സംരക്ഷകന്‍ ചമയുന്ന രാഹുല്‍ ഗാന്ധിയുടെ അതേ അജണ്ട തന്നെയാണ് സിഖുകാരുടെ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ച പാകിസ്ഥാന്‍ സൈന്യത്തിനും ഉള്ളത്. ഇത് കേവലം യാദൃച്ഛികതയോ അതോ ആസൂത്രിതമോ? എന്ന ചോദ്യമാണ് ഉയരുന്നത്.

അന്ന് പാക് മിസൈല്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ പതിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാരിനെതിരെ മുഴുവന്‍ സിഖുകാരും തിരിയുമായിരുന്നു. 2024 സെപ്തംബര്‍ 10ന് യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും കൃപാണ്‍ (സിഖുകാരുടെ കഠാര) അരയില്‍ ധരിക്കാനും ഗുരുദ്വാരകളില്‍ സന്ദര്‍ശിക്കാനും സ്വാതന്ത്ര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നീട് പലപ്പോഴായി സിഖുകാരെ നരേന്ദ്രമോദി സര്‍ക്കാര്‍ പീഢിപ്പിക്കുന്നു എന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് പലപ്പോഴും മോദി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൈന്യത്തിലെ സിഖുകാരില്‍ പോലും അതൃപ്തി ഉണ്ടാക്കുക എന്ന അന്താരാഷ്‌ട്ര തലത്തില്‍ വിരിഞ്ഞ ഗൂഢാലോചനയാണ് ഇത്.

ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില എന്‍ജിഒകളുടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ യുഎസില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതും പെരുമാറുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും വരെ എന്നും പറയപ്പെടുന്നു.

എന്തായാലും ഇന്ത്യന്‍ സേന എല്ലാം മുന്‍കൂട്ടികണ്ടിരുന്നു. അതിനാല്‍ തന്നെ പാകിസ്ഥാനുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പ് തന്നെ സുവര്‍ണ്ണക്ഷേത്രം ഒരു നിമിഷം ഇരുട്ടിലാഴ്‌ത്തി പരിശീലന ഡ്രില്‍ വരെ ഇവിടെ നടത്തിയിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിനെതിരെ ആക്രമണം വന്നാല്‍ എങ്ങിനെ പ്രതിരോധിക്കണം എന്ന് വരെ സൈന്യം ആസൂത്രണം ചെയ്തിരുന്നു. സൈന്യം മുന്‍കൂട്ടി കണ്ടതുപോലെ സുവര്‍ണ്ണക്ഷേത്രം ലാക്കാക്കിയും പാക് സേന ഡ്രോണ്‍ ഉപയോഗിച്ചും മിസൈല്‍ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. പക്ഷെ ഇന്ത്യയുടെ ആകാശ് മിസൈലും ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധ വ്യൂഹവും ചേര്‍ന്ന് എല്ലാ പാകിസ്ഥാന്‍ ഡ്രോണുകളെയും മിസൈലുകളെയും വീഴ്‌ത്തി. അങ്ങിനെ വലിയൊരു സിഖ് അതൃപ്തിയ്‌ക്ക് വേണ്ടി കാത്തിരുന്ന കോണ്‍ഗ്രസുകാരും അങ്ങകലെ ജോര്‍ജ്ജ് സോറോസും ഇങ്ങ് പാകിസ്ഥാന്‍ സൈന്യവും നിരാശരായി.

Tags: #IndiaPakWar#OperationsindoorAakaashmissilekhalistandrone attack#Georgesoros#Sikhs#GoldenTemple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)
World

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)
India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

India

വീണ്ടും ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ യുദ്ധപ്രഖ്യാപനം; ഇന്ത്യന്‍ ജീവിതം പാകിസ്ഥാന്റെ നിയന്ത്രണത്തിലാകുമെന്ന് അസിം മുനീര്‍

India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

India

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies