Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നുണയുടെ കെട്ടഴിച്ച് പാകിസ്ഥാന്‍; ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പള്ളി തകര്‍ന്നെന്നും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും പാക് നേതാക്കള്‍

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ സൈനിക വക്താവ് അകവാശപ്പെട്ടത്.

Janmabhumi Online by Janmabhumi Online
May 7, 2025, 11:41 pm IST
in India, World
പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍

FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ നുണയുടെ കെട്ടഴിക്കുകയും ആക്രമണത്തിന് മതപരിവേഷം നല‍്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നുമാണ് പാകിസ്ഥാന്റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍ അകവാശപ്പെട്ടത്. മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇതും നുണയാണെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറയുന്നു. ഇതുവരെയും ഒരു ഇന്ത്യയുടെ വിമാനം പോലും തകര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യയുടെ അവകാശവാദം.

ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനികന്റെ ഏഴ് വയസ്സുകാരനായ മകന്‍ കൊല്ലപ്പെട്ടു എന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ കുഞ്ഞിന്റെ വന്‍ ശവസംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെങ്ബാസ് ഷെരീഫ് പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്‌ട്ര മാധ്യമങ്ങളെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നറിയുന്നു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യയ്‌ക്ക് ഉചിതമായ തിരിച്ചടി എന്തായാലും നല്‍കുമെന്ന് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പാകിസ്ഥാന്റെ നാവായി പ്രവര്‍ത്തിക്കുന്നത് പോലെയുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ വാര്‍ത്തകളാണ് ഇതില്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ ആക്രമണം നടത്തിയതിനാല്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചില്ലെങ്കില്‍ പാക് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന രീതിയിലുള്ള വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. കാരണം കഴിഞ്ഞ കൂറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ പാക് സൈനികമേധാവി അസിം മുനീറും പാക് നേതാക്കളും അത്തരത്തിലുള്ള വാചകക്കസര്‍ത്തുകളാണത്രെ പാക് ടിവിചാനലുകളില്‍ നടത്തിയിരുന്നത്. 1071ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യ ആക്രമണം നടത്തിയതെന്നും ചില വിദഗ്ധരെ ഉദ്ധരിച്ച് ബിബിസിയും സിഎന്‍എന്നും ഉദ്ധരിക്കുന്നു.

ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും ഇന്ത്യയുടെ ഒരു റഫാല്‍ വിമാനം വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

 

 

 

Tags: #IndiaattackPakistan#AttaullahTarar#Pakterrorcentres#Pakliesmosque#IndiaPakWar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

India

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies