Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യൻ മിസൈലുകൾ പതിച്ചത് തീവ്രവാദികളുടെ പറുദീസയിൽ തന്നെ ; തകർത്തത് ഹിസ്ബുൾ മുജാഹിദും ലഷ്കറും കുട്ടി ഭീകരരെ വിരിയിക്കുന്ന മുസാഫറാബാദിനെ

ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ആസ്ഥാനമാണ് മുസാഫറാബാദ്. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളിൽ ഹിസ്ബുൾ മുജാഹിദീന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 12:37 pm IST
in World

കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം പ്രതികാരം ചെയ്തു. ഇന്ന് പുലർച്ചെ 1.5 നും 1:30 നും ഇടയിൽ സൈന്യം ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണമാണ് നടത്തിയത്. പാകിസ്ഥാനിലെ മുദ്രികെ, കോട്‌ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം വൻ ആക്രമണം നടത്തിയത്. ഇതിൽ 30 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻകരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് ഈ പ്രവർത്തനം നടത്തിയത്. ഭീകരരുടെ പ്രധാന ഇടത്താവളങ്ങളിൽ നടത്തിയ ഈ തിരിച്ചടി വളരെ കനത്തതായിരുന്നു. ഇതിൽ എടുത്തു പറയേണ്ട ഒരിടമാണ് ഭീകരരുടെ പറുദീസയായ മുസാഫറാബാദ്.

എവിടെയാണ് ഈ മുസാഫറാബാദ് ?

പല തീവ്രവാദ സംഘടനകളുടെയും ആസ്ഥാനം പാകിസ്ഥാൻ മണ്ണിലാണ്. മിക്ക ഭീകര സംഘടനകളുടെയും ക്യാമ്പുകൾ പി‌ഒ‌കെയിലാണ് അതായത് പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ. പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. ഇവിടുത്തെ ഒരു പ്രധാന നഗരം കൂടിയാണ് മുസാഫറാബാദ്.

പടിഞ്ഞാറ് ഖൈബർ പഖ്തൂൺഖ്വയും കിഴക്ക് എൽ‌ഒ‌സിയും അതിർത്തി പങ്കിടുന്നു. മറുവശത്ത് ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളുണ്ട്. ഝലം, കിഷൻഗംഗ നദികളുടെ (പാകിസ്ഥാനിൽ നീലം നദി എന്നറിയപ്പെടുന്നു) തീരത്തുള്ള ഒരു നഗരവും കൂടിയാണ് മുസാഫറാബാദ്.

തീവ്രവാദികളുടെ വിളനിലം

ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ആസ്ഥാനമാണ് മുസാഫറാബാദ്. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളിൽ ഹിസ്ബുൾ മുജാഹിദീന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1989-ൽ ഇസ്ലാമിക ഭീകരരായ മുഹമ്മദ് എഹ്‌സാൻ ദാർ, ഹിലാൽ അഹമ്മദ്, മസൂദ് സർഫറാസ് എന്നിവർ ചേർന്നാണ് ഈ ഭീകര സംഘടന രൂപീകരിക്കുന്നത്.

പിന്നീട് ഈ സംഘടന ജമാഅത്തെ ഇസ്ലാമി കാശ്മീർ എന്ന പേരിൽ വികസിച്ചു. ഈ ഭീകര സംഘടനയുടെ പരമോന്നത കമാൻഡർ നിലവിൽ സയ്യിദ് സലാഹുദ്ദീനാണ്. ഹിസ്ബുൾ മുജാഹിദീന് പുറമെ, മുസാഫറാബാദിൽ ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലന ക്യാമ്പുകളും ഉണ്ട്.

തീവ്രവാദ കേന്ദ്രങ്ങളെ നെടുകെ പിളർന്നു

ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ മുസാഫറാബാദിന് പുറമെ, ബഹാവൽപൂരിലെ ഭീകരൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ഇന്ത്യൻ സൈന്യം തകർത്തു. ഈ ആക്രമണത്തിൽ 30 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണത്തിൽ ലഷ്‌കറിന്റെ പരിശീലന ക്യാമ്പുകളും നശിപ്പിക്കപ്പെട്ടു.

Tags: pakistanLeshkar TerroristHizbul Mujahidheenpak occupied kashmirPahalgam terrorist attackOperation SindoorMuzaffarabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.