Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എനിക്ക് വേടനെ അറിയില്ല എന്ന എംജി ശ്രീകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോള്‍

തനിക്ക് വേടനെ അറിയില്ല എന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം.ജി. ശ്രീകുമാറിനെതിരെ ഇടത്, ജിഹാദി സംഘങ്ങള്‍ കൂട്ടമായി സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി എംജിയെ വേട്ടയാടുകയാണ്. പ്രസ്താവന നടത്തി ദിവസങ്ങളായിട്ടും ട്രോളുകള്‍ നില്‍ക്കാതെ തുടരുന്നു. പല സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണ് പല പ്രതികരണങ്ങളും.

Janmabhumi Online by Janmabhumi Online
May 5, 2025, 10:54 pm IST
in Kerala, Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തനിക്ക് വേടനെ അറിയില്ല എന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം.ജി. ശ്രീകുമാറിനെതിരെ ഇടത്, ജിഹാദി സംഘങ്ങള്‍ കൂട്ടമായി സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി എംജിയെ വേട്ടയാടുകയാണ്. പ്രസ്താവന നടത്തി ദിവസങ്ങളായിട്ടും ട്രോളുകള്‍ നില്‍ക്കാതെ തുടരുന്നു. പല സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണ് പല പ്രതികരണങ്ങളും.

“കഴിഞ്ഞ നാല്പത്തി അഞ്ചുവർഷമായി താൻ ഇവിടെയുണ്ട്. സംഗീതമാണ് തന്റെ ലഹരി. കേരളത്തിൽ പാട്ടുപാടാൻ പോകാത്ത സ്ഥലങ്ങൾ ഇല്ല. ജനങ്ങൾ കയ്യടിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ലഹരി. “- ശ്രീകുമാര്‍ പറഞ്ഞു.

“മിസ്റ്റർ ശ്രീകുമാർ, താങ്കളുടെ സംഗീതം ഏമ്പക്കം വിട്ട് വയറും തടവി ഇരിക്കുമ്പോൾ കേൾക്കാനുള്ളത്താണ്. പൊരിഞ്ഞ വയർ നിറയ്‌ക്കാനുള്ള ശ്രമമാണ് വേടന്റെ സംഗീതം. രണ്ടും തമ്മിൽ അന്തരമുണ്ട്. “- ഇതുപോലെയുള്ള നൂറായിരം കമന്‍റുകളാണ് എത്തുന്നത്.

ചിലര്‍ എം.ജി. ശ്രീകുമാറിന്റെ രക്ഷയ്‌ക്കെത്തുന്നുമുണ്ട്. അത്തരമൊരു കമന്‍റാണ് ഒര3ളുടേത്:”അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്… അത് സഖാക്കളുടെയെന്ന പോലെ എല്ലാരുടെയും അവകാശമാണ്… അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല… കഞ്ചാവ് ന്യായീകരണ പ്രസ്ഥാനം ആയി തരം താഴാനുള്ള നിങ്ങളുടെ അവകാശം പോലെ ഹിരൻദാസ് മുരളി എന്ന വേടനെ അറിയില്ല എന്നു പറയാൻ എം ജി ശ്രീകുമാറിനും അവകാശമുണ്ട്… ലോകം എല്ലാർക്കും ഉള്ളതല്ലേ..”.

“വേടന്റെ സംഗീതവും ശ്രീകുമാറിന്റെ സംഗീതവും ആനയും ആടും പോലെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ എം ജി ശ്രീകുമാറിന് വേടനെ അറിയില്ല എന്ന് പറഞ്ഞെങ്കിൽ അത് സത്യമാവാം. വേടനെ എല്ലാവരും അറിയണം എന്ന് ആർക്കാ ഇത്ര നിർബന്ധം. മദ്യവും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സ്വയം സമ്മതിച്ചവനെ എന്തിനിങ്ങനെ ന്യായീകരിച്ചു അവന്റെ ഭാവി നശിപ്പിക്കുന്നത്”- മറ്റൊരു വായനക്കാരന്‍ ചോദിക്കുന്നു.

Tags: #SingerVedan#hybridganga#SingerMGSreekumarvedan#MalayalamSong#Hiphop#MGSreekumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)
Kerala

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

Kerala

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

Kerala

വേടനെ വനംവകുപ്പ് വേട്ടയാടി, നടപടി ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala

വനംവകുപ്പ് പിടിച്ചത് പുലിപ്പല്ലല്ല, പുലിവാല്‍!, റാപ്പര്‍ വേടന്‍ കേസില്‍ സ്വന്തം വകുപ്പിനെ തള്ളിപ്പറഞ്ഞ് സര്‍ക്കാരും പാര്‍ട്ടിയും

Kerala

റാപ്പര്‍ വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി: ലോക്കറ്റ് കെട്ടി നൽകിയ സ്വർണ്ണപണിക്കാരനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies