Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

24 വർഷം മുമ്പ് സമാനമായ ഒരു കൂട്ടക്കൊല നടന്നു , അന്ന് കൊല്ലപ്പെട്ടത് നിരപരാധികളായ സിഖുകാർ : പാക് ഭീകരതയ്‌ക്ക് വർഷങ്ങളുടെ പഴക്കം 

ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന സർജിക്കൽ സ്‌ട്രൈക്ക് കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തീവ്രവാദികളോട് അവരുടെ പരിശീലന ക്യാമ്പുകൾ വിട്ടുപോകാൻ ഐഎസ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്

Janmabhumi Online by Janmabhumi Online
Apr 23, 2025, 11:39 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : ആഗോളതലത്തിൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി കശ്മീരിനെ ചിത്രീകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്നലെ പഹൽഗാമിൽ നടന്ന കൂട്ടക്കൊല. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യാ സന്ദർശനത്തിലായിരുന്ന സമയത്തും പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദർശിച്ച സമയത്തുമാണ് ഇന്ത്യയ്‌ക്കെതിരായ ആക്രമണം നടന്നത്.

ഇവിടെ എടുത്ത് പറയേണ്ടത് 2000-ൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോഴും സമാനമായ ഒരു ആക്രമണം പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്നതാണ്. ആ സമയത്ത് ചിട്ടിസിങ്പുരയിൽ 36 നിരപരാധികളായ സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇത്തവണയും സംശയത്തിന്റെ സൂചി പൂർണ്ണമായും പാകിസ്ഥാനിലേക്ക് തന്നെയാണ് ചൂണ്ടിയിരിക്കുന്നത്.

പ്രധാനമായും ജമ്മു കശ്മീരിലെ സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പാക് ആർമി ചീഫ് ജനറൽ അസിം മുനീറിന് ഏറെ ആശങ്കയുണ്ടായിരുന്നു. ഇത് അദ്ദേഹം പരസ്യമായി കഴിഞ്ഞ ദിവസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്രമണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പ്രസ്താവനയും വന്നിട്ടില്ല.

എന്നാൽ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിനുശേഷം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന സർജിക്കൽ സ്‌ട്രൈക്ക് കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തീവ്രവാദികളോട് അവരുടെ പരിശീലന ക്യാമ്പുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് വ്യോമസേന സർവീസുകൾ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags: indiaterrorismpakistanusaJammu and KashmirIslamabadpahalgam terror attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

World

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

World

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

World

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

പുതിയ വാര്‍ത്തകള്‍

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies