Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുനാല്‍ കമ്രയ്‌ക്ക് ഹന്‍സല്‍ മേത്തയുടെ വിധി വരുമോ? അന്ന് ഓഫീസ് അടിച്ചുതകര്‍ത്തു, മുഖത്ത് കരി ഓയില്‍ തേച്ചു, പതിനായിരങ്ങളുടെ മുന്‍പില്‍ മാപ്പും….

താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണെന്ന് സിനിമാ സംവിധായകന്‍ ഹന്‍സല്‍ മേത്ത..തനിക്ക് പണ്ട് ശിവസേനക്കാരുടെ കയ്യില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢനം ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഹന്‍സല്‍ മേത്ത തുറന്നുപറഞ്ഞിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Apr 6, 2025, 08:52 pm IST
in India
സിനിമസംവിധായകന്‍ ഹന്‍സല്‍ മേത്ത (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍)മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ (വലത്ത്)

സിനിമസംവിധായകന്‍ ഹന്‍സല്‍ മേത്ത (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍)മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണെന്ന് സിനിമാ സംവിധായകന്‍ ഹന്‍സല്‍ മേത്ത..തനിക്ക് പണ്ട് ശിവസേനക്കാരുടെ കയ്യില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢനം ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഹന്‍സല്‍ മേത്ത തുറന്നുപറഞ്ഞിരിക്കുന്നത്.

2000ല്‍ ആണ് ഹന്‍സല്‍ മേത്ത ബോളിവുഡില്‍ സംവിധായകനായി എത്തിയത്. ദില്‍ പേ മത് ലേ യാര്‍ എന്ന സിനിമയില്‍ ഹന്‍സല്‍ മേത്ത ശിവസേനയെ വിമര്‍ശിക്കുന്ന ഒരു ഡയലോഗുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ വലിയ കോലാഹലമുണ്ടായി. മനോജ് ബാജ് പേയി, തബു എന്നിവര് അഭിനയിച്ച സിനിമയായിരുന്നു അത്.

വൈകാതെ ശിവസേനക്കാര്‍ ഹന്‍സല്‍ മേത്തയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. അന്ന് ശിവസേനപ്രവര്ത്തകര്‍ അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത ചായം തേച്ചു. പിന്നീട് പതിനായിരത്തിലധികം പ്രവര്‍ത്തകരുടെ മുന്‍പില്‍ ഹന്‍സല്‍ മേത്തയെക്കൊണ്ട് മാപ്പ് പറയിച്ചു. ഈ സംഭവത്തിന് ശേഷം ഹന്‍സല്‍ മേത്തയ്‌ക്ക് വല്ലാത്ത ഭയവും അപമാനവും ഉണ്ടായി. ഇതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ഒരേയൊരു സിദ്ധൗഷധമേ ഹന്‍സല്‍ മേത്ത കണ്ടുള്ളൂ. അതായിരുന്നു മദ്യം. പിന്നീട് അദ്ദേഹം മുഴുക്കുടിയനായി.

ഈ കഥ ഇപ്പോള്‍ പേടിപ്പിക്കുന്നത് കുനാല്‍ കമ്രയെയാണ്. ബിജെപിയെയും മോദിയെയും സനാതനധര്‍മ്മത്തെയും ഹിന്ദു ദൈവങ്ങളേയും വിമര്‍ശിക്കുന്നതില്‍ പുളകം കൊള്ളുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ചാനലിന്റെ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിക്കുക മാത്രമല്ല, അര്‍ണബ് ഗോസ്വാമി യാത്ര ചെയ്ത ഫ്ലൈറ്റില്‍ കയറിച്ചെന്ന് അര്‍ണബിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്ന കുനാല്‍ കമ്ര. അതുപോലെ ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ വല്ലാതെ പരിഹസിച്ചിരുന്നു. എന്നാല്‍ അര്‍ണബിനോ ഭവിഷ് അഗര്‍വാളിനോ കുനാല്‍ കമ്രയെ പരസ്യമായി വെല്ലുവിളിക്കാനുള്ള ശക്തിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുനാല്‍ കമ്ര പരിഹസിച്ചത് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ ആണ്. ഇതുവരെ കളിച്ച കളിയല്ല ഇനി കുനാല്‍ കമ്ര കാണാനിരിക്കുന്നത്.

തന്റെ അനുയായികള്‍ക്ക് ജീവിച്ചിരിക്കുന്ന ദൈവം തന്നെയാണ് ഏക് നാഥ് ഷിന്‍ഡെ. അതുകൊണ്ടാണ് കുനാല്‍ കമ്ര വഞ്ചകന്‍ എന്ന് വിളിച്ച് ഏക് നാഥ് ഷിന്‍ഡെയെ കളിയാക്കിയ വേദി ഷിന്‍ഡെ അനുയായികള്‍ തല്ലിത്തകര്‍ത്തത്. ഷിന്‍ഡേയെ പരിഹസിച്ച് ഒരു ഗാനവും കുനാല്‍ കമ്ര ഈ ഷോയില്‍ പാടിയിരുന്നു. കണ്ണട ധരിച്ചയാള്‍, ഓട്ടോ ഡ്രൈവര്‍, താടിയുള്ളയാള്‍, ശിവസേനയെ പിളര്‍ത്തി ബിജെപി ക്യാമ്പില്‍ എത്തിച്ചയാള്‍…എന്നിങ്ങനെയുടെ വരികള്‍ നിറഞ്ഞതായിരുന്നു ഈ പരിഹാസഗനം. ഏക് നാഥ് ഷിന്‍ഡേയുടെ പേര് പറഞ്ഞില്ലെങ്കിലും ശിവസേനയുടെ പിളര്‍പ്പും മറ്റും വിശദീകരിക്കുന്നതിനാല്‍ പാട്ടില്‍ പരിഹസിക്കുന്നത് ഷിന്‍ഡേയെ ആണെന്ന് ആര്‍ക്കും മനസ്സിലാകും. ഇതാണ് ശിവസേന പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മാര്‍ച്ച് 24ന് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര അതിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണ്. ഏപ്രില്‍ ഏഴ് വരെ തമിഴ്നാട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ സമയം ഉപയോഗപ്പെടുത്തി മഹാരാഷ്‌ട്രയിലെ പൊലീസുമായി കുനാല്‍ കമ്ര സമവായം ഉണ്ടാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഷിന്‍ഡേ പക്ഷം നേതാക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ല.

പരസ്യമായി മാപ്പുപറയുക എന്നതിനപ്പുറം ഒരു പരിഹാരത്തിനും ഷിന്‍ഡേ പക്ഷം തയ്യാറല്ല. ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്നും അതിന് പരിധി ഉണ്ടെന്നുമാണ് ഈ വിവാദത്തിന് ശേഷം ഷിന്‍ഡേ പ്രതികരിച്ചത്. എന്തായാലും താന്‍ ധീരനാണെന്ന് തെളിയിക്കാന്‍ വേണ്ടി കുനാല്‍ കമ്ര മാപ്പ് പറയാതെ നാളുകള്‍ തള്ളിനീക്കുകയാണ്. പക്ഷെ ശിവസേന പ്രവര്‍ത്തകര്‍ വ്യത്യസ്തരാണ്. അവരുടെ നേതാക്കളെയോ സനാതനധര്‍മ്മത്തെയോ വീര്‍ സവര്‍ക്കറേയോ ഒക്കെ പരിഹസിച്ചാല്‍ അവര്‍ ക്ഷമിക്കില്ല. എന്തായാലും കുനാല്‍ കമ്രയ്‌ക്ക് മുന്‍പില്‍ ഒത്തുതീര്‍പ്പിന് വഴികള്‍ ഇല്ല.

 

Tags: #StandupComedian#HansalmehtaShivsena#Eknathshinde#KunalKamra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)
India

ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ വെല്ലുവിളിച്ച് പ്രകാശ് രാജ്; കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, തമിഴ്നാട്ടിലെത്തിയത് ഓട്ടോയിലെന്നും പ്രകാശ് രാജ്

ഏക്നാഥ് ഷിന്‍ഡേ (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയില്‍; സമന്‍സിന് ഉത്തരം നല്‍കാതെ ഇപ്പോഴും കുനാല്‍ കമ്ര ശിവസേനയെ ഭയന്ന് ഒളിവില്‍

പുതിയ വാര്‍ത്തകള്‍

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies