Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; കരുത്തു ചോര്‍ന്ന് സിപിഎം, ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ അംഗീകരിച്ചു

Janmabhumi Online by Janmabhumi Online
Apr 6, 2025, 10:49 am IST
in Kerala, India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനങ്ങളും പ്രമേയങ്ങളും വാചകഘടനകള്‍ മാറ്റി ആവര്‍ത്തിക്കുന്നതിലൊതുങ്ങിയ സിപിഎം 24-ാം പാ
ര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി പിബി യോഗത്തിൽ എം. എ ബേബിയുടെ പേര് അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. വോട്ടെടുപ്പില്ലാതെയാണ് എം. എ ബേബിയെ അംഗീകരിച്ചത്.

ഇ എം എസിനു ശേഷം സിപി എം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം. എ ബേബി. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.

വൈകിട്ടു പൊതുസമ്മേളനത്തോടെയാണ് സമാപനം. സമീപകാല ചരിത്രത്തിലെ ഏറ്റവും നിറംകെട്ട പാര്‍ട്ടി കോണ്‍ഗ്രസാണ് മധുരയിലേത്. നരേന്ദ്ര മോദി സര്‍ക്കാര്‍, ആര്‍എസ്എസ്, അമേരിക്ക, ട്രംപ്, ഇസ്രയേല്‍, പാലസ്തീന്‍ തുടങ്ങിയ പതിവുവിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഒതുങ്ങി. കാലഘട്ടത്തിനനുസൃതമായ രുമാനങ്ങളെടുക്കുന്നതിലും, നയങ്ങള്‍ മാറ്റുന്നതിലും സമ്മേളനം സമ്പൂര്‍ണ പരാജയമായി. ദേശീയതലത്തില്‍ അപ്രസക്തമായ സിപിഎം, നിലനില്‍പ്പിനായി കോണ്‍ഗ്രസും രാഹുലും നയിക്കുന്ന ഇന്‍ഡി സഖ്യത്തില്‍ തുടരാന്‍ പൂര്‍ണ അംഗീകാരം നല്കി. കേരളത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോഴും, ദേശീയതലത്തില്‍ കോണ്‍ഗ്രസല്ലാതെ മറ്റൊരു രക്ഷകനില്ലെന്ന നിലപാടാണ് പ്രതിനിധികള്‍ക്ക്.

കേരളഘടകവും, പിണറായി വിജയനും സമ്പൂര്‍ണാധിപത്യം തുടര്‍ന്നു. ബംഗാള്‍ഘടകം ദുര്‍ബലമായതോടെ കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനത്തിനു കേരളഘടകത്തിന്റെ സാമ്പത്തികവും അല്ലാതെയുമുള്ള ഔദാര്യം കൂടിയേ തീരൂ. സിപിഎം കാലങ്ങളായി കൊട്ടിഘോഷിച്ച നയസമീപനങ്ങളെ പാടേ നിരാകരിക്കുന്ന നിലപാടാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായിയുടെ കേരള സര്‍ക്കാരിന്റേത്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ പോലും കേന്ദ്ര നേതൃത്വത്തിനായില്ല. ആശ സമരം, സ്വകാര്യ സര്‍വകലാശാല തുടങ്ങിയവയില്‍ പിബി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അടക്കം കേരളഘടകത്തെ ന്യായീകരിച്ചു.

Tags: General secrataryCPM Party CongressM A Baby
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം ആക്രമണം ഉണ്ടായത് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന്റെ വേദനയിലാണെന്ന് എംഎ ബേബി

India

സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

Kerala

രാജ്യം ഭരിക്കുന്ന പാർട്ടി എന്ന കരുത്ത് : സിപിഎമ്മിന് സ്വാധീനമുള്ളയിടങ്ങളിൽ ബിജെപി വളരുന്നു : തടയാൻ അണികളോട് ആവശ്യപ്പെട്ട് എം എ ബേബി

Kerala

രണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം ; ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടി പോലും ഗവർണറെ പിരിച്ചുവിടാൻ ആവശ്യമില്ല ; എം എ ബേബി

News

ബാലറ്റ് പേപ്പര്‍: കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി സിപിഎം; ഖാര്‍ഗെയുടെ ആവശ്യം യുക്തി രഹിതമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies