Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിഘോഷിച്ച പിണറായി ബ്രാന്‍ഡ് നിറംകെട്ടു; പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

ഭരണത്തണലില്‍ കോടികള്‍ മാസപ്പടി വാങ്ങിയതിന് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച കേരള മോഡലിനെ കുറിച്ച് എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 11:44 am IST
in Kerala

ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്റെ മകളെ എസ്എഫ്ഐഒ, മാസപ്പടി കേസില്‍ പ്രതിയാക്കിയതോടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികള്‍ കടുത്ത ആശയക്കുഴപ്പത്തിലായി. പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും പിബി അംഗങ്ങളും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും അടക്കം മുഖ്യമന്ത്രിക്കും മകള്‍ക്കും രാഷ്‌ട്രീയ കവചം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ പ്രേരിതമായി മുഖ്യമന്ത്രിയേയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന പതിവ് പല്ലവിയാണ് ആവര്‍ത്തിക്കുന്നത്.

ഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിന്റെ ബ്രാന്‍ഡായി ദേശീയ തലത്തില്‍ പ്രചരിപ്പിക്കണമെന്ന ആവശ്യത്തിന് മേല്‍ക്കെ ലഭിച്ച സാഹചര്യത്തിലാണ് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. കേരള മോഡല്‍ രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടന്നായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയ വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയും എതിര്‍ക്കുന്നതിന് മാതൃകയെന്നായിരുന്നു കേരള സര്‍ക്കാരിനെ പുകഴ്‌ത്തിയത്.

ഭരണത്തണലില്‍ കോടികള്‍ മാസപ്പടി വാങ്ങിയതിന് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച കേരള മോഡലിനെ കുറിച്ച് എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംഭവിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സമ്പന്ന വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണുയര്‍ന്നത്.

പാര്‍ട്ടിയുടെ ബ്രാന്‍ഡായി ഉയര്‍ത്തിക്കാട്ടുന്ന നേതാവിനും കുടുംബത്തിനും ഇപ്പറഞ്ഞ വിമര്‍ശനങ്ങളെല്ലാം യോജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്തെ പിബി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയും, കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൈവിട്ട പാര്‍ട്ടി, ഇപ്പോള്‍ പിണറായി വിജയനെയും കുടുംബത്തെയും മാസപ്പടി കേസില്‍ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഇരട്ടത്താപ്പ് മറനീക്കുന്നു.

Tags: cpmCPM Party CongressPinarayi brand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.