Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോട്ടായി എന്ന സംഗീതഗ്രാമം

പാലക്കാട് ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കോട്ടായിയിലെ ചെമ്പൈയുടെ തട്ടകം സന്ദര്‍ശിക്കാതിരിക്കില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി

Janmabhumi Online by Janmabhumi Online
Apr 4, 2025, 11:23 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രീതി നായര്‍,
മൂവാറ്റുപുഴ

കര്‍ണാടക സംഗീതത്തിലെ അതുല്യപ്രതിഭയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദേശമാണ് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമം. തിരുവില്വാമലയില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ മാറിയാണ് പ്രകൃതി മനോഹരമായ കോട്ടായി ഗ്രാമം .റോഡിന്റെ ഇടത് വശത്ത് ശിവക്ഷേത്രവും അഗ്രഹാരത്തിന്റെ എതിര്‍ വശത്ത് പാര്‍ത്ഥസാരഥി ക്ഷേത്രവും
ഉണ്ട്.

ചെമ്പൈ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആ സംഗീത മാഹാത്മ്യം മുന്നോട്ട് കൊണ്ടുപോകുന്നത് ചെമ്പൈയുടെ പേരക്കുട്ടിയായ ചെമ്പൈ സുരേഷാണ്. 1974 മുതല്‍ തുടങ്ങിയ സംഗീതോത്സവം മുടക്കമില്ലാതെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തിവരുന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രമുഖരായാ സംഗീതജ്ഞര്‍ ഇവിടെ കച്ചേരിക്കായി എത്തുന്നു.

സംഗീതോത്സവത്തില്‍ മുടക്കമില്ലാതെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും കുടുംബവും വന്നുചേരാറുണ്ട്. യേശുദാസ് ചെമ്പൈ കുടുംബവുമായുള്ള ആത്മബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും യേശുദാസ് തങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ചെമ്പൈ സുരേഷ് പറഞ്ഞു.
അഗ്രഹാരത്തില്‍ ചെമ്പൈ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ കാണാം. നൂറ്റാണ്ട് പഴക്കമുള്ള ഈ അഗ്രഹാരത്തിന്റെ കോലായിലൊരു ഊഞ്ഞാലുമുണ്ട്. ചെമ്പൈയുടെ പഴയ കാല ഫോട്ടോകള്‍, ആല്‍ബങ്ങള്‍ എന്നിവയൊക്കെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും.

ജയവിജയന്‍മാര്‍ നിര്‍മ്മിച്ചു നല്‍കിയ ചെമ്പൈയുടെ അര്‍ദ്ധ കായ പ്രതിമയും യേശുദാസ് തന്റെ ഗുരുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ജീവന്‍ തുടിക്കുന്ന വെങ്കല പ്രതിമയും ചെമ്പൈ ഗ്രാമത്തിലുണ്ട്.

അഗ്രഹാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഗീതത്തിന്റെ മാസ്മരികമായ ഒരന്തരീക്ഷം ആണ്. ജാതി – മത ഭേദമില്ലാതെ സംഗീത പഠനം അഭ്യസിപ്പിക്കുന്ന ചെമ്പൈ മ്യൂസിക്കല്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നു.

1920 കളുടെ അവസാനം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് സംഗീതലോകത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പൈ ചൗഡയ്യ, പാലക്കാട് മണിഅയ്യര്‍ എന്നിവരുടെ കൂട്ടുകെട്ട്.

പാലക്കാട് ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കോട്ടായിയിലെ ചെമ്പൈയുടെ തട്ടകം സന്ദര്‍ശിക്കാതിരിക്കില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ച ശേഷം ഒളപ്പമണ്ണ മനയില്‍ ശിഷ്യന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിനൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയും അപ്പോള്‍ത്തന്നെ മരണം സംഭവിക്കുകയും ആയിരുന്നു ഭൗതിക ശരീരംസംസ്‌കരിച്ചതും ചെമ്പൈ സംഗീത ഗ്രാമത്തിലാണ്.

വേനലില്‍ മഴ പെയ്യിച്ച ആ മഹാ സംഗീതജ്ഞനെ മനസാ പ്രണമിച്ചാണ് സംഗീത ഗ്രാമത്തോടു വിട പറഞ്ഞത്.

Tags: Kottayimusical villagePalakkadSpecialChembai Vaidyanatha Bhagavatar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

Main Article

ഭാരതത്തിന്റെ പരിവര്‍ത്തനത്തിലെ നാഴികക്കല്ല്

Varadyam

നവോത്ഥാന സാരഥി

Special Article

ഭാരതാംബ – ഭാരതത്തിന്റെ മാതൃരൂപം

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies