Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മ്യാന്‍മറിന്റെ വേദനയും ഭാരതത്തിന്റെ കൈത്താങ്ങും

Janmabhumi Online by Janmabhumi Online
Mar 31, 2025, 09:57 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മ്യാന്‍മറിനെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പം ലോക മനസ്സാക്ഷിയെത്തന്നെ ഉലയ്‌ക്കാന്‍ പോന്നതായിരുന്നു. 1500 കടന്ന മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടാവുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. തുടര്‍ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നുമുണ്ട്. ഇന്നലെയും ചില ഗ്രാമ പ്രദേശങ്ങളില്‍ പ്രകമ്പനം ഉണ്ടായത്രെ. രക്ഷാ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജാഗരൂകരായി പരിശ്രമിക്കുമ്പോഴും സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ മീറ്ററുകളോളം താഴെയാണ് ജീവന്റെ സാധ്യതയെന്നതും, ഇത്തരം സാഹചര്യത്തില്‍ പരമാവധി മൂന്നു ദിവസത്തിലധികം ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നതും ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്.

രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ മണ്ടലേക്ക് സമീപമുണ്ടായ ഭൂകമ്പത്തില്‍ നഗരം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. 7.7 തീവ്രത കാണിച്ച ആദ്യ പ്രകമ്പനത്തില്‍ അയല്‍
രാജ്യങ്ങളായ തായ്ലന്‍ഡ്, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളും കുലുങ്ങി. രക്ഷാ പ്രവര്‍ത്തനത്തിനു ഇടയിലായിരുന്നു രണ്ടാം ഭൂകമ്പം. ഇന്നലെയുണ്ടായത് 5.1 തീവ്രതയുള്ള കുലുക്കമായിരുന്നു.

ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മാനുഷിക ശക്തിക്കും അപ്പുറമുള്ള പ്രതിഭാസമാണെന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലുള്ളത്. കരുതലിനും മുന്നറിയിപ്പുകള്‍ക്കും പരിമിതിയുണ്ട്. അതുകൊണ്ട്തന്നെ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഏറെ പ്രധാനമാണ്. ആ നിലയ്‌ക്കുള്ള ഭാരതത്തിന്റെ നീക്കം ഏറെ പ്രശംസനീയമായി. സര്‍വ സന്നാഹങ്ങളുമായി ദുരന്ത മേഖലയില്‍ ആദ്യമെത്തിയ വിദേശ സന്നദ്ധസംഘം ഭാരതത്തിന്റെതായിരുന്നു. അയല്‍ രാജ്യത്തോടുള്ള കടമയും സഹായ മനസ്ഥിതിയും വേണ്ടപോലെ ഉള്‍ക്കൊണ്ട നീക്കമായിരുന്നു അത്. സാങ്കേതിക വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും മികച്ച രക്ഷാപ്രവര്‍ത്തകരുടെയും സംഘവും അതിനൊപ്പം മരുന്നുകള്‍, വസ്ത്രം, ഭക്ഷണം തുടങ്ങിയവയും അടങ്ങിയതായിരുന്നു ഭാരതത്തിന്റെ സന്നദ്ധ സംഘം. നമ്മുടെ രക്ഷാ പ്രവര്‍ത്തന സംവിധാനം എത്ര ശക്തവും ചടുലവുമാണെന്നതിന്റെ സൂചനകൂടിയാണിത്. കോവിഡ് കാലത്ത് ലോക രാജ്യങ്ങളെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഭാരതം ഏറെ പ്രശംസ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഇവിടത്തെ ചില വിമത വിഭാഗങ്ങള്‍ പരിഹാസത്തോടെ കണ്ട നമ്മുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് മരുന്നിനെ ലോകം ആദരവോടെ എറ്റുവാങ്ങിയത് മറക്കാറായിട്ടില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പഠിപ്പിച്ച സംസ്‌കാരത്തെ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങുന്ന ഭാരതമാണിത്.

Tags: Rescue MissionMyanmar Earthquake
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തകർന്നടിഞ്ഞ് മ്യാൻമർ : ആറ് പ്രവിശ്യകള്‍ പൂര്‍ണമായി തകര്‍ന്നു

Kerala

നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയായി; 32 മൃതദേഹങ്ങള്‍, 25 ശരീരഭാഗങ്ങള്‍

മേപ്പാടി ഗവ. ആശുപത്രിയില്‍ ഉറ്റവരെ തിരയുന്ന ബന്ധുക്കള്‍
Kerala

ആശുപത്രികളില്‍ കണ്ണീര്‍ കാഴ്ചകള്‍

Kerala

വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പം; എല്ലാ സഹായവും നല്‍കും: മന്ത്രി ജോര്‍ജ് കുര്യന്‍

Kerala

ഷിരൂര്‍ രക്ഷാദൗത്യം: തെറ്റിദ്ധരിപ്പിക്കരുതെന്ന് മലയാളം ചാനലുകള്‍ക്ക് ജില്ലാ കളക്ടറുടെ താക്കീത്. സിവിലിയന്‍മാരെ വിലക്കി

പുതിയ വാര്‍ത്തകള്‍

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

വിമര്‍ശനങ്ങള്‍ വഴി തളര്‍ത്താമെന്ന് കരുതേണ്ട, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡില്‍ സന്തോഷം : അഖില്‍ പി ധര്‍മജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies