Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

ദൽഹി കലാപ വേളയിൽ ഹിന്ദു വിരുദ്ധ വാർത്തകൾ കേരളത്തിലെ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്ക് നൽകേണ്ട പ്രതിഫലവും ചാറ്റിൽ സൂചിപ്പിട്ടുണ്ട്

Janmabhumi Online by Janmabhumi Online
Mar 23, 2025, 03:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളിലേക്ക് ഇഡിക്ക് സൂചന ലഭിച്ചത് സിദ്ദിഖ് കാപ്പൻ – ഫൈസി വാട്സാപ് ചാറ്റുകൾ. എം. കെ. ഫൈസിയുടെ 95671 61420 മൊബൈൽ നമ്പരിൽ നിന്നു സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റുകൾ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേന നടത്തുന്ന ഹവാല ഇടപാടുകളെ കുറിച്ചു സൂചന നൽകുന്നതാണ്.

ദൽഹി കലാപ വേളയിൽ ഹിന്ദു വിരുദ്ധ വാർത്തകൾ കേരളത്തിലെ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്ക് നൽകേണ്ട പ്രതിഫലവും ചാറ്റിൽ സൂചിപ്പിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകളിൽ നടന്ന ചാറ്റുകൾ പോപ്പുലർ ഫ്രണ്ട് പേ റോളിലുള്ള മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട്.

തീവ്രവാദ കേസുകളിൽ പെട്ടവർക്ക് എൻസിഎച്ച്ആർഒ മുഖേന നിയമ സഹായം നൽകുന്നതിനെ കുറിച്ചും ഹിറ്റ് സ്ക്വാഡ് ആയുധ പരിശീലനത്തിന് ഉൾപ്പെടുത്തേണ്ട വിശ്വസ്ത പ്രവർത്തകരെ കുറിച്ചും കാപ്പൻ പിഎഫ്ഐ – എസ്ഡിപിഐ നേതാക്കളുമായി ആശയവിനിമയം നടത്തിയതും ഇഡി- എൻഐഎ അന്വേഷണങ്ങൾക്ക് തുമ്പായി.

ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ച സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകൾ ഇവയാണ്.

1. എൻസിഎച്ച്ആർഒ ലീഗൽ സെൽ

2. മീഡിയ പോപ്പുലർ ഫ്രണ്ട്- പി എഫ് ഐ മീഡിയ സെൽ ഭാരവാഹികളും വിശ്വസ്ത മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ്

3. എസ്ഡിപിഐ പൂച്ചാലമാട്

4. എസ്ഡിപിഐ പൂച്ചാലമാട് ബ്രാഞ്ച്

5. എസ്ഡിപിഐ -കെഎൻഎംപി മെമ്പേഴ്സ്

6. ദൽഹി ഫ്രണ്ട് അപ്ഡേറ്റ്സ് – പി എഫ് ഐ ദൽഹി നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പ്.

7. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് – ക്യാംപസ് ഫ്രണ്ട് പ്രചരണവുമായി ബന്ധപ്പെട്ടവരുടേത്.

8. ഇമാം കി പുകാർ – ഓൾ ഇന്ത്യ ഇമാം കൗൺസിൽ

9. ദൽഹി ഫ്രണ്ട്സ് – ദൽഹി പിഎഫ്ഐ നേതാക്കൾ

10. ന്യൂ വെബ് ടീം – പിഎഫ്ഐ നേതാക്കളും തേജസ് ഓൺലൈൻ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ് എന്നിവയാണ്.

അതേ സമയം സിദ്ദിഖ് കാപ്പനു പിഎഫ്ഐയുമായി ബന്ധമില്ലെന്നു കെയുഡബ്ല്യുജെ ദൽഹി ഘടകം പ്രസിഡൻ്റായിരുന്ന മിജി ജോസ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കള്ള പ്രസ്താവനയായിരുന്നു എന്നതിനു തെളിവാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളും അതിലെ ചാറ്റുകളും.

സിദ്ദിഖ് കാപ്പൻ പിഎഫ്ഐയുടെ മാത്രമല്ല എസ്ഡി പിഐ , എൻസിഎച്ച്ആർഒ , ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു എന്നതിനു തെളിവാണ് കോടതികളിൽ അന്വേഷണ ഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ.

Tags: sidique kapppanKM faizykeralaterrorismpfisdpienforcement directorateNIA
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (ഇടത്ത്) എന്‍ഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)
Kerala

കൊലപാതകം നടത്തി എവിടെപ്പോയൊളിച്ചാലും എന്‍ഐഎ ഒരിയ്‌ക്കല്‍ പിടികൂടുക തന്നെ ചെയ്യും; ഇസ്ലാമിക തീവ്രക്യാമ്പില്‍ ഭയം

പുതിയ വാര്‍ത്തകള്‍

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies