Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സകുടുംബം അഴിമതി ; ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് റാബ്റി ദേവിയെയും തേജ് പ്രതാപിനെയും ഇഡി ചോദ്യം ചെയ്തു : ഇനി ലാലുവിന്റെ ഊഴം

നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു

Janmabhumi Online by Janmabhumi Online
Mar 19, 2025, 07:47 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പട്ന : ഭൂമി കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് ഇഡി. ചൊവ്വാഴ്ചയാണ് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്.

ഭൂമിക്ക് വേണ്ടി ജോലി നൽകിയെന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ഇവർക്ക് സമൻസ് അയച്ചിരുന്നു. ലാലു പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിലാണ് ഈ കേസ് നടന്നിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ വിവരം നൽകിയത്.

അന്വേഷണ ഏജൻസിയുടെ പ്രത്യേക ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടുനിന്നു. മൂത്ത മകളും പാടലീപുത്ര എംപിയുമായ ഡോ. മിസ ഭാരതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് റാബ്രി പട്‌നയിലെ ഇഡി ഓഫീസിലെത്തിയത്. രണ്ട് വർഷത്തിനുള്ളിൽ റാബ്രി രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തുന്നത്. തുടർന്ന് ഉച്ചയ്‌ക്ക് 2 മണിയോടെയാണ് റാബ്റി ദേവി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയത്. അതേസമയം പട്നയിൽ കേസിൽ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട തേജ് പ്രതാപ് വൈകുന്നേരം 5 മണിക്കാണ് പുറത്തുവന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്  തേജ് പ്രതാപ് ഇഡി ഓഫീസിലെത്തിയത്.

യുപിഎ ഒന്നാം സർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തിൽ റെയിൽവേ നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് ഇഡി കേസ് ആരംഭിച്ചത്. 2004-09 കാലഘട്ടത്തിൽ ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേയിലെ ഗ്രൂപ്പ്-ഡി ജോലികളിലേക്കുള്ള നിയമനങ്ങൾ ഇന്ത്യൻ റെയിൽവേയുടെ നിയമന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നടത്തിയെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്ക് നിലവിലുള്ള വിപണി വിലയുടെ നാലിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ ഇളവ് നിരക്കിൽ ഭൂമി വിറ്റതായി ആരോപിക്കപ്പെടുന്നു.

കൂടാത റെയിൽവേ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഒത്തുചേർന്ന് ലാലു പ്രസാദ് ഇന്ത്യൻ റെയിൽവേയുടെ 11 സോണുകളിൽ ഗ്രൂപ്പ് ഡിയിൽ പകരക്കാരായി ഉദ്യോഗാർത്ഥികളെ നിയമിച്ചു. ഇത് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2024 ഓഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമർപ്പിച്ച കുറ്റപത്രത്തിൽ ലാലു യാദവ് തന്റെ അടുത്ത സഹായി അമിത് കത്യാൽ വഴി പട്നയിൽ നിരവധി ഭൂമി സ്വന്തമാക്കുന്നതിനായി എകെ ഇൻഫോസിസ്റ്റംസ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചതായി ഇഡി ആരോപിച്ചു. ഭൂമി ഏറ്റെടുത്തതിനുശേഷം 2014 ജൂൺ 13 ന്, കത്യാൽ കമ്പനിയിലെ തന്റെ ഓഹരി റാബ്രി ദേവിക്കും തേജസ്വി യാദവിനും കൈമാറി. അങ്ങനെ അവർ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ പൂർണ്ണ ഉടമകളായിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേ സമയം നാല് മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലിൽ റാബ്റി ദേവിയോട് നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. ദൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തേജസ്വി യാദവിന് എങ്ങനെ ലഭിച്ചെന്നും പട്നയിലെ സഗുണ മോർ അപ്പാർട്ട്മെന്റിന്റെ ഭൂമി എങ്ങനെയാണ് വാങ്ങിയതെന്നും ഇഡി ആരാഞ്ഞു. കൂടാതെ പണം എവിടെ നിന്ന് വന്നു, എപ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്നും നിങ്ങളുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് സ്വന്തമാക്കിയതെന്നും ഇഡി ചോദിച്ചുവെന്നുമാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

Tags: rabri devimisa bharatiLalu YadavRJDTej PratapLand corruptionBihar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

‘ജാതി സെന്‍സസ് ചരിത്രപരമായ തീരുമാനം’: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍

India

ബിഹാറിൽ റെയിൽവേ ട്രാക്കിന്റെ ക്ലിപ്പുകൾ നശിപ്പിക്കുന്നതിനിടെ രണ്ട് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ, : ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies