Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇ-സിഗരറ്റും രാസലഹരിയും സുലഭം; രാത്രി വ്യാപാരത്തിന്റെ മറവില്‍ ലഹരി ഒഴുക്ക്, കണ്ണടച്ച് ഒത്താശചെയ്ത് എക്‌സൈസും പോലീസും

Janmabhumi Online by Janmabhumi Online
Mar 17, 2025, 04:06 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാത്രി കാലത്തെ വിവധ വ്യാപാരങ്ങളുടെ മറവില്‍ കിളിമാനൂരില്‍ ലഹരി വില്‍പനയും. രാസലഹരിക്ക് ഉപയോഗിക്കുന്ന ചാത്തന്‍ സിഗരറ്റും, ഇ-സിഗരറ്റും വ്യാപകമായി വില്‍പ്പന നടത്തുന്നു. യുവാക്കളെ ആകര്‍ഷിച്ചു കൊണ്ട് രാത്രി വ്യാപാരത്തിന്റെ മറവിലാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. കണ്ണടച്ച് ഒത്താശചെയ്ത് എക്‌സൈസും പോലീസും.

വൈകുന്നേരം 6 മണി കഴിയുന്നതോടെ കട തുറന്ന് തുടങ്ങുന്ന വ്യാപാരം പുലര്‍ച്ചെ 4 മണിവരെ തുടരും . രാത്രി മാത്രമാണ് കച്ചവടം .രാത്രിയില്‍ ഇവിടം കേന്ദ്രീകരിച്ചെത്തുന്നത് കൂടുതലും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കളാണ്. ഭൂരിഭാഗവും സിഗരറ്റ് തേടിയെത്തുന്നവരാണ്. ബൈക്കുകളിലും കറുകളിലുമെത്തുന്ന സംഘം കടയുടെ പരിസരത്ത് തന്നെ തമ്പടിച്ച് പുക ആസ്വദിച്ച ശേഷം മടങ്ങുന്നവരാണ് കൂടുതലും. കൂട്ടത്തില്‍ യുവതികളുമുണ്ട്. ചെറിയൊരു വിഭാഗം വാങ്ങി പോകുന്നവരുമാണ് .

കടകളില്‍ വലിയ രീതിയിലുള്ള മറ്റ് കച്ചവട സാധങ്ങളില്ലെന്നതും പ്രത്യേകതയാണ്. അതേ സമയം സമീപത്തെ ചില കടമുറികളും വാടകക്കെടുത്ത് സാധങ്ങള്‍ സ്‌റ്റോക്ക് ചെയ്താണ് വ്യാപാരം നടത്തുന്നത്. കട മുറികള്‍ക്ക് ഭീമമായ വാടകയാണ് നല്‍കുന്നത്. ഈ കടമുറികളുടെ വാടക നല്‍കാനുള്ള വരുമാനം എങ്ങനെ ഉണ്ടാക്കുന്നു എന്നതാണ് പകല്‍ വ്യാപാരം നടത്തുന്ന മറ്റ് പല വ്യാപാരികളെയും അത്ഭുതപ്പെടുത്തുന്നത്. വള്ളക്കടവില്‍ നിന്നെത്തിക്കുന്നതാണ് സിഗരറ്റ് ഉല്പന്നങ്ങളില്‍ കൂടുതലും. ഇ-സിഗരറ്റിനൊപ്പം, നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളും ,മറ്റു ചില ചാത്തന്‍ സിഗററ്റുകളും (പേരില്ലാത്ത) ഇവിടങ്ങളില്‍ ലഭ്യമാണ്.

മയക്കുമരുന്നിലേക്കുള്ള ചവിട്ട് പടിയാണ് ഇ സിഗരറ്റിന്റെ ഉപയോഗമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റ്റലിജന്‍സ് (ഡിആര്‍ഐ)റിപ്പോര്‍ട്ടുണ്ട്. സിഗരറ്റ് കള്ളക്കടത്ത് വര്‍ധിച്ചതായും ഡിആര്‍ഐ പറയുന്നുന്നുണ്ട് . ഇ സിഗരറ്റിന്റെ സംഭരണവും ,വിതരണവും ,വില്‍പ്പനയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് .നികുതി നല്‍കാതെ എത്തിക്കുന്ന വിദേശ സിഗററ്റുകളിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനൊപ്പം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്.

രാത്രി വ്യാപാരികള്‍ക്ക് നേരെ ശക്തമായ നിരീക്ഷണവും, പരിശോധനയും നിയമ ന ടപടികളും ഉണ്ടായില്ലെങ്കില്‍ യുവ തലമുറ ഇവിടെ നിന്നും മയക്കുമരുന്നിലേക്ക് വളരെ വേഗം എത്തപ്പെടുമെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.

Tags: KilimanoorE-cigaretteschemical drugsnight trading
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Kerala

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; റോഡിലെ ചെളിയിൽ വാഹനം തെന്നി നീങ്ങിയത് അപകടത്തിനിടയാക്കി

Kerala

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

Thiruvananthapuram

വേര്‍പിരിയലിന്റെ വേദനയിലും അവര്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുന്നു

Kerala

സ്‌കൂൾ ബസ് കയറി ഇറങ്ങി മരിച്ച വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്; നാടിന്റെ നോവായി കൃഷ്ണേന്ദു

പുതിയ വാര്‍ത്തകള്‍

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies