Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

Janmabhumi Online by Janmabhumi Online
Mar 17, 2025, 03:52 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

വര്‍ക്കല: നിരവധി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെത്തുന്ന വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാടില്‍ ലിത്വേനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവ് പിടിയിലായതോടെ നിരവധി പരാതികളാണ് അനധികൃത ഹോം സ്‌റ്റേകളെകുറിച്ച് പുറത്തുവരുന്നത്. വര്‍ഷങ്ങളായി പാപനാശം ബീച്ചിന് സമീപവും ഹെലിപ്പാടിന് സമീപത്തുള്ള റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന ടൂറിസം ഇപ്പോള്‍ വര്‍ക്കല ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ ചിലക്കൂര്‍ ഭാഗത്തേക്കും, അവിടെ നിന്ന് ഇടവ ഭാഗത്തേക്കും വ്യാപിച്ചു. ടൂറിസം ഏരിയ അല്ലെങ്കില്‍ പോലും ഇടവഴികളിലെ ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷക്കണക്കിന് രൂപ നല്‍കി വാടകക്ക് എടുക്കാന്‍ അടുത്ത ജില്ലക്കാരും ഇതര സംസ്ഥാനക്കാരും മത്സരിക്കുകയാണ്.

ഹോം സ്‌റ്റേകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിയമം. പക്ഷെ പകുതി ആളുകള്‍ പോലും ഈ നിയമം പാലിക്കാറില്ല. ചില വിദേശികള്‍ വര്‍ഷങ്ങളായി ഒരേ ഹോം സ്‌റ്റേകള്‍ തന്നെയാണ് ആശ്രയിക്കുന്നത്. വിസ കാലാവധി തീരുന്നതുവരെ ഇവിടെ തുടരുന്ന വിദേശികള്‍ താമസിക്കുന്ന റൂമുകള്‍ വീണ്ടും ലഭിക്കാന്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയാണ് വിസ പുതുക്കാനായി നാട്ടില്‍ പോയി തിരികെ വരുന്നത്. അന്യസംസ്ഥാന ടൂറിസ്റ്റുകള്‍ ആണെങ്കിലും വിദേശികള്‍ ആണെങ്കിലും സ്ഥിരമായി റൂമുകള്‍ എടുക്കുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഹോം സ്‌റ്റേ ഉടമകള്‍ക്ക് ഉണ്ടെങ്കിലും. ഒരാള്‍ പോലും അതിന് മെനക്കെടാറില്ല. ഇതിന്റെ മറവില്‍ വന്‍ ലഹരി മാഫിയകളും, അനധികൃത മസാജിങ് കേന്ദ്രങ്ങളും വര്‍ക്കല ടൂറിസം മേഖല കേന്ദ്രമാക്കി വര്‍ദ്ധിക്കുന്നു.

വര്‍ക്കല സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അനധികൃതമായി വീടിന്റെ രണ്ടാം നില ടൂറിസ്റ്റുകള്‍ക്ക് വാടകയ്‌ക്ക് നല്‍കി താഴത്തെ നിലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ നിരവധിയാണ്. അലക്‌സേജിന്റെ അറസ്‌റ്റോട് കൂടി അനധികൃത ഹോം സ്‌റ്റേ കളെ കുറിച്ചും, അനധികൃത താമസക്കാരെക്കുറിച്ചും കൃത്യമായി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന അലക്‌സേജ് ബെസിക്കോവ് എന്ന കൊടുംകുറ്റവാളി അഞ്ചു വര്‍ഷം മുന്‍പാണ് മൂന്നാറും, കൊച്ചിയും വര്‍ക്കലയും സന്ദര്‍ശിച്ചത്. തുടര്‍ന്ന് വീണ്ടും കുടുംബത്തോടൊപ്പം വര്‍ക്കലയില്‍ എത്തുകയായിരുന്നു. ഇയാള്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരന്റെക്‌സ് കറന്‍സി എക്‌സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് അച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന കുരയ്‌ക്കണ്ണിയിലെ സോയ വില്ല എന്ന ഹോം സ്‌റ്റേയില്‍ നിന്നും ഗോവയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. വര്‍ക്കലയില്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നാല് ബൈക്കുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം സ്വന്തമാണെന്ന് അവകാശം ഉന്നയിച്ചെങ്കിലും പലതും മറ്റു ചിലരുടെ പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും ഇടപാടുകളെക്കുറിച്ചും വര്‍ക്കലയില്‍ ഇയാളുമായി ബന്ധമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 9600 കോടി യുഎസ്സ് ഡോളറിന്റെ ഇടപാടുകളാണ് അലക്‌സേജും സുഹൃത്ത് മിറ സെര്‍ദയും ചേര്‍ന്ന് നടത്തിയതെന്നാണ് യുഎസിലെ കോടതിയിലുള്ള കേസ്. വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പാട്ട്യാല കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി.

Tags: terroristTouristvarkalaHome Stay
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയില്‍ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് 5 മരണം, 20 വരെ ആളുകള്‍ നദിയില്‍ വീണിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍

Kerala

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

Kerala

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

Kerala

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

World

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

സൈപ്രസുമായി വിവിധ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ച് നരേന്ദ്രമോദി ; ഇന്ത്യയുടെ വജ്രായുധങ്ങളും നൽകുമോയെന്ന് ഭയന്ന് തുർക്കി

സഞ്ചരിച്ചു കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്ത് ചാടി

ആണവ നിർവ്യാപന കരാറിൽ നിന്ന് പുറത്തുകടക്കാൻ ഇറാൻ ; ബിൽ തയ്യാറാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഈ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ യുദ്ധം തന്നെ : ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ല ; ഇസ്രായേൽ വധിക്കുമെന്ന് ഭയന്ന് ജീവനും കൊണ്ട് ബങ്കറിൽ ഓടി ഒളിച്ച് ആയത്തുല്ല ഖമേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies