Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 03:52 pm IST
in Kerala, Thiruvananthapuram

വര്‍ക്കല: നിരവധി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെത്തുന്ന വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാടില്‍ ലിത്വേനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവ് പിടിയിലായതോടെ നിരവധി പരാതികളാണ് അനധികൃത ഹോം സ്‌റ്റേകളെകുറിച്ച് പുറത്തുവരുന്നത്. വര്‍ഷങ്ങളായി പാപനാശം ബീച്ചിന് സമീപവും ഹെലിപ്പാടിന് സമീപത്തുള്ള റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന ടൂറിസം ഇപ്പോള്‍ വര്‍ക്കല ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ ചിലക്കൂര്‍ ഭാഗത്തേക്കും, അവിടെ നിന്ന് ഇടവ ഭാഗത്തേക്കും വ്യാപിച്ചു. ടൂറിസം ഏരിയ അല്ലെങ്കില്‍ പോലും ഇടവഴികളിലെ ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷക്കണക്കിന് രൂപ നല്‍കി വാടകക്ക് എടുക്കാന്‍ അടുത്ത ജില്ലക്കാരും ഇതര സംസ്ഥാനക്കാരും മത്സരിക്കുകയാണ്.

ഹോം സ്‌റ്റേകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിയമം. പക്ഷെ പകുതി ആളുകള്‍ പോലും ഈ നിയമം പാലിക്കാറില്ല. ചില വിദേശികള്‍ വര്‍ഷങ്ങളായി ഒരേ ഹോം സ്‌റ്റേകള്‍ തന്നെയാണ് ആശ്രയിക്കുന്നത്. വിസ കാലാവധി തീരുന്നതുവരെ ഇവിടെ തുടരുന്ന വിദേശികള്‍ താമസിക്കുന്ന റൂമുകള്‍ വീണ്ടും ലഭിക്കാന്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയാണ് വിസ പുതുക്കാനായി നാട്ടില്‍ പോയി തിരികെ വരുന്നത്. അന്യസംസ്ഥാന ടൂറിസ്റ്റുകള്‍ ആണെങ്കിലും വിദേശികള്‍ ആണെങ്കിലും സ്ഥിരമായി റൂമുകള്‍ എടുക്കുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഹോം സ്‌റ്റേ ഉടമകള്‍ക്ക് ഉണ്ടെങ്കിലും. ഒരാള്‍ പോലും അതിന് മെനക്കെടാറില്ല. ഇതിന്റെ മറവില്‍ വന്‍ ലഹരി മാഫിയകളും, അനധികൃത മസാജിങ് കേന്ദ്രങ്ങളും വര്‍ക്കല ടൂറിസം മേഖല കേന്ദ്രമാക്കി വര്‍ദ്ധിക്കുന്നു.

വര്‍ക്കല സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അനധികൃതമായി വീടിന്റെ രണ്ടാം നില ടൂറിസ്റ്റുകള്‍ക്ക് വാടകയ്‌ക്ക് നല്‍കി താഴത്തെ നിലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ നിരവധിയാണ്. അലക്‌സേജിന്റെ അറസ്‌റ്റോട് കൂടി അനധികൃത ഹോം സ്‌റ്റേ കളെ കുറിച്ചും, അനധികൃത താമസക്കാരെക്കുറിച്ചും കൃത്യമായി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന അലക്‌സേജ് ബെസിക്കോവ് എന്ന കൊടുംകുറ്റവാളി അഞ്ചു വര്‍ഷം മുന്‍പാണ് മൂന്നാറും, കൊച്ചിയും വര്‍ക്കലയും സന്ദര്‍ശിച്ചത്. തുടര്‍ന്ന് വീണ്ടും കുടുംബത്തോടൊപ്പം വര്‍ക്കലയില്‍ എത്തുകയായിരുന്നു. ഇയാള്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരന്റെക്‌സ് കറന്‍സി എക്‌സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് അച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന കുരയ്‌ക്കണ്ണിയിലെ സോയ വില്ല എന്ന ഹോം സ്‌റ്റേയില്‍ നിന്നും ഗോവയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. വര്‍ക്കലയില്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നാല് ബൈക്കുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം സ്വന്തമാണെന്ന് അവകാശം ഉന്നയിച്ചെങ്കിലും പലതും മറ്റു ചിലരുടെ പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും ഇടപാടുകളെക്കുറിച്ചും വര്‍ക്കലയില്‍ ഇയാളുമായി ബന്ധമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 9600 കോടി യുഎസ്സ് ഡോളറിന്റെ ഇടപാടുകളാണ് അലക്‌സേജും സുഹൃത്ത് മിറ സെര്‍ദയും ചേര്‍ന്ന് നടത്തിയതെന്നാണ് യുഎസിലെ കോടതിയിലുള്ള കേസ്. വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പാട്ട്യാല കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി.

Tags: varkalaHome StayterroristTourist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.