Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമൂഹത്തെ ദുഷിപ്പിക്കുന്ന ഇടത് ലിബറലുകള്‍

രാമചന്ദ്രന്‍ പാണ്ടിക്കാട് മലപ്പുറം by രാമചന്ദ്രന്‍ പാണ്ടിക്കാട് മലപ്പുറം
Mar 14, 2025, 11:00 am IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

അവസാനം ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിച്ചു – കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സിനിമയുടെ പങ്ക് നിര്‍ണായകമാണെന്ന്. നല്ല കാര്യം.

ചുരുളി സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇതേ ചര്‍ച്ച നടന്നിരുന്നു. അന്ന് അതിനെ ന്യായീകരിക്കാന്‍ കുറേയേറെപ്പേരുണ്ടായിരുന്നു. ഭൂരിഭാഗം പേരും നിശ്ശബ്ദത പാലിച്ചു. എതിര്‍ത്തവര്‍ കൂടുതലും ലെഫ്റ്റ് ലിബറലുകളായിരുന്നു. അന്ന് എന്തായിരുന്നു ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള മുറവിളി?അത്തരക്കാര്‍ ഇപ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടിലാണ്.

കുറച്ചു കാലമായി കേരളത്തില്‍ നടന്നുവരുന്ന ഒട്ടേറെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാക്കാനാവും. പുരോഗമനത്തിന്റെ പേരുപറഞ്ഞ് യുവതലമുറയെ വഴി തെറ്റിച്ച് കൊണ്ടുവന്ന് ഇന്നത്തെ സാഹചര്യത്തിലെത്തിച്ചത് ഈ ഇടത് ലിബറലിന്റെ ബാനറിലാണ്. ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്.

ചുംബന സമരമായിരുന്നു ഒരെണ്ണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള ബാല്യ, കൗമാരക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും കാണിച്ചിരുന്ന വൃത്തികേടുകള്‍ സഹിക്കാവുന്നതിനപ്പുറമായപ്പോഴാണ് ഒരു കടപ്പുറത്തെ നാട്ടുകാര്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇടപെട്ടത്. മദ്യവും മയക്കുമരുന്നുമെല്ലാമായി അഴിഞ്ഞാടുന്നവരെ തടഞ്ഞപ്പോള്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ ഇടത് സംഘടനാ നേതൃത്വത്തിനടക്കം കലിയിളകി. മഹിളാമോര്‍ച്ച സാംസ്‌കാരിക പോലീസ് ചമയുന്നെന്നാരോപിച്ചാണ് ഇവര്‍ ചുംബന സമരം നടത്തിയത്. ഈ ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇന്ന് ചാനല്‍ ചര്‍ച്ചകളിലിരുന്ന് കുട്ടികളുടെ വഴിപിഴച്ച പോക്കിനെ വിലയിരുത്തുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു.

ഇടതുചിന്തയുള്ള വനിതാ സംഘടന,എറണാകുളത്ത് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയുടെ കവാടം യോനീ രൂപത്തിലായിരുന്നു. ഭാഗ്യത്തിന് അതിനെ എതിര്‍ക്കാന്‍ ഒരു ന്യൂനപക്ഷ വിഭാഗമെങ്കിലും തയ്യാറായി എന്നത് ആശ്വാസകരം. എന്നാല്‍, യോനീ കവാടം കണ്ട് ‘എന്തൊരു പുരോഗമനം’ എന്ന് വാഴ്‌ത്തിപ്പാടി ‘സാംസ്‌കാരിക കേരളം.’ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു ആ പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് പിന്നീട് അറിഞ്ഞത്.
താലി പൊട്ടിക്കല്‍ സമരമാണ് മറ്റൊന്ന്. വിവാഹ സമയത്ത്, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ, മണ്ഡപത്തില്‍വച്ച് ആചാരപരമായി ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ ചാര്‍ത്തിയ താലി പൊട്ടിച്ചെറിഞ്ഞ് പുരോഗമനം പ്രകടിപ്പിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കിയതും ഈ ഇടത് ലിബറല്‍ സംഘടനകളായിരുന്നു. താലി പൊട്ടിച്ചെറിഞ്ഞാല്‍ സര്‍വ്വ സ്വാതന്ത്ര്യമായെന്നാണോ ഇവര്‍ കരുതുന്നതെന്നറിയില്ല. ഇതിനും അകമ്പടി കള്ളും കഞ്ചാവുമെല്ലാംതന്നെ. വിവാഹത്തോടനുബന്ധിച്ച് വീടുകളില്‍ മദ്യം വിളമ്പുന്നത് ഒരു സ്റ്റാറ്റസ് ആയി കണക്കാക്കുന്നവര്‍ ഇന്നത്തെ ഈ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണക്കാരാണ്. സ്ത്രീകളെ മദ്യപാനികളാക്കിയതില്‍ പ്രധാന പങ്ക് ഈ ‘ചടങ്ങ്’ നടത്തിയവര്‍ക്കാണ്. അതുകണ്ട് വളര്‍ന്ന കുട്ടികള്‍ ഇങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു.

ഇത്തരം കര്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ധാരാളം കണ്ടു. അതിന്റെ മൂര്‍ദ്ധന്യമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ മദ്യപര്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ഇരുട്ടിവെളുക്കുന്നതിന് മുമ്പ്, ‘മദ്യപര്‍ക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കാം’ എന്ന് മാറ്റിപ്പറഞ്ഞെങ്കില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നും, ആരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ നയിക്കുന്നതെന്നും മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെയൊന്നും പോകേണ്ടതില്ല.

ഇത്തരക്കാര്‍, സമരം ചെയ്യുന്ന സ്ത്രീകളെ കീടമെന്നും, മറ്റേ പണി ചെയ്യുന്നവരെന്നും സിനിമാ നടന്റെ ഉമ്മയ്‌ക്ക് കാത്തിരിക്കുന്നവരെന്നുമെല്ലാം വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

 

Tags: societyLeft-wing liberalscorrupting
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസം സമാജത്തെ ധാര്‍മികമായി ഉയര്‍ത്തുന്നതാകണം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

വളര്‍ച്ചാനിരക്ക് കുറയുന്നത് തടയണം; രാജ്യത്തിന് ശാസ്ത്രീയ ജനസംഖ്യാനയം വേണം: മോഹന്‍ ഭാഗവത്

Kerala

നബാര്‍ഡിന്റെ ആര്‍.ഐ.ഡി.ഫണ്ടില്‍ നിന്ന് കേരള നെല്‍സംഭരണ, സംസ്‌കരണ സൊസൈറ്റിക്ക് 74 കോടിയുടെ ധനസഹായം

India

പാഴ്‌സി ആചാരം വിട്ട് രത്തന്‍ടാറ്റയുടെ ശവസംസ്‌കാരം, മൃതദേഹം കഴുകന്മാര്‍ക്ക് നല്‍കിയില്ല

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠന ശിബിരത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു
Kerala

സമൂഹം പരിവര്‍ത്തന വിധേയമായി മുന്നോട്ടു പോകണം: എസ്. സേതുമാധവന്‍

പുതിയ വാര്‍ത്തകള്‍

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies