Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാവരുടേയും ഉണ്ണിയേട്ടന്‍

ആര്‍എസ്എസ് മുന്‍ പ്രചാരകനും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന കെ. മാധവനുണ്ണിയെ അനുസ്മരിക്കുന്നു 

Janmabhumi Online by Janmabhumi Online
Mar 11, 2025, 10:09 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പി.എന്‍. ഈശ്വരന്‍

രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്‍ പ്രചാരകനായ അഡ്വ. കെ. മാധവനുണ്ണി ഓര്‍മയായതോടെ സംഘത്തിന്റെ സംഭവ ബഹുലമായ ഒരു കാലഘട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്.

1940 മാര്‍ച്ച് 30 ന് തൃശൂര്‍ അഡ്വ. കെ.കെ. ഉണ്ണിയുടേയും കുളപ്പുര വടശ്ശേരി അമ്മുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച മാധവനുണ്ണിക്ക് മൂന്ന് സഹോദരങ്ങളും ഏഴ് സഹോദരിമാരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്നു. അറുപതുകളുടെ അവസാനത്തില്‍ ആര്‍എസ്എസ് പ്രചാരകനായി. താലൂക്ക് പ്രചാരകനായും ജില്ലാ പ്രചാരകനായും കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചു. അന്നേ നന്നായി പാട്ട് പാടുമായിരുന്നു. അതുകൊണ്ട് സംഘത്തിന്റെ പല പരിപാടികളിലും ശിബിരങ്ങളിലും വ്യക്തിഗീതവും ഗണഗീതവും പാടുമായിരുന്നു. പല ശിബിരങ്ങളിലും പ്രാതസ്മരണ ചൊല്ലിക്കൊടുക്കുന്ന ചുമതല മാധവനുണ്ണിക്കായിരുന്നു. കോട്ടയം ജില്ലയിലെ പല ഭാഗത്തും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത് മാധവനുണ്ണിയാണ്.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പ്രചാരക ജീവിതത്തില്‍നിന്ന് പിന്മാറി. എല്‍എല്‍ബിക്ക് ചേര്‍ന്നു. എല്‍എല്‍ബി പാസായതിനു ശേഷം അച്ഛന്‍ അഡ്വ. ഉണ്ണിയോടൊപ്പം പ്രാക്ടീസ് ആരംഭിച്ചു. 1980 കളില്‍ അദ്ദേഹം ആര്‍എസ്എസ് തൃശൂര്‍ ജില്ല കാര്യവാഹ് ആയും എറണാകുളം വിഭാഗ് കാര്യവാഹ് ആയും പ്രവര്‍ത്തിച്ചു.

തൃശൂരില്‍ സത്യസായി സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അഡ്വ. ഉണ്ണിയായിരുന്നു. മാധവനുണ്ണിയും സായിഭക്തനും പ്രവര്‍ത്തകനും ആയിരുന്നു. അവരുടെ വീട്ടില്‍ തന്നെയാണ് സായി സമിതിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മാധവനുണ്ണിയുടെ വീട് എല്ലാ സംഘ അധികാരികളുടേയും താമസ കേന്ദ്രം കൂടിയായിരുന്നു. പൂജനീയ ഗുരുജി അവിടെ താമസിച്ചിട്ടുണ്ട്. പി. പരമേശ്വര്‍ജി തൃശൂരില്‍ വരുമ്പോഴെല്ലാം മാധവനുണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പരമേശ്വര്‍ജിയുടെ പ്രേരണയില്‍ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ല സെക്രട്ടറിയായും സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.

പരമേശ്വര്‍ജിയില്‍നിന്ന് ഗീത പ്രചാരണത്തിനുള്ള ആഹ്വാനം ഉണ്ടായപ്പോള്‍ വിപുലമായ ഗീതാ സംഗമം തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സംഘടിപ്പിച്ചു. മാധവനുണ്ണിയായിരുന്നു മുഖ്യ സംഘാടകന്‍.

ആര്‍എസ്എസ് ഏറ്റെടുത്ത പേരാമംഗലം സ്‌കൂള്‍ ഭരണസമിതിയംഗമായും ദീര്‍ഘകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ ട്രസ്റ്റിന്റേയും അംഗമായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥയും ഗായികയും മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ സഹോദരിയുമായ നര്‍മ്മദ ഉണ്ണിയാണ് ഭാര്യ. മകന്‍ അഭിറാം ഉണ്ണി തൃശൂര്‍ ധനലക്ഷ്മി ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

തൃശൂര്‍ കാര്യാലയത്തില്‍ നടന്നിരുന്ന പ്രൗഢ ശാഖയിലെ ഒരിക്കലും മുടങ്ങാത്ത അംഗമായിരുന്നു മാധവനുണ്ണി. ആരോഗ്യപരമായി തീരെ അവശനായിരുന്നിട്ടും പ്രൗഢ ശാഖയില്‍ എത്തുമായിരുന്നു.

തൃശൂര്‍ മഹാനഗരത്തിലെ പ്രവര്‍ത്തകര്‍ക്കെല്ലാം അത് വലിയൊരു പ്രചോദനമായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന നിര്‍മലമനസ്‌കനായ സ്വയംസേവകനെയാണ് മാധവനുണ്ണിയുടെ വേര്‍പാടോടെ സംഘത്തിന് നഷ്ടമായിരിക്കുന്നത്.

(ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹാണ് ലേഖകന്‍)

Tags: senior lawyer K. MadhavanunniCommemaranceRSS pracharak
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടം: മന്ത്രി ഡോ:ആർ.ബിന്ദു

Kerala

അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം

Kerala

രണ്‍ജീത്തിന്റെ ബലിദാനം ഇപ്പോഴും ഓര്‍മിപ്പിക്കുന്നത്…

ഗജരാജ പ്രണാമം...ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ കേശവന്റെ പ്രതിമക്കു മുന്നില്‍ ഗുരുവായൂര്‍ ഇന്ദ്രസെന്‍ പ്രണാമമര്‍പ്പിക്കുന്നു
Kerala

ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്മരാണഞ്ജലിയുമായി ഇളമുറക്കാര്‍

Special Article

അഡ്വ. തോമസ് മാത്യു: കണ്ടുകൊണ്ടിരിക്കെ കാണാമറയത്തേക്ക്

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies