Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിങ്ങള്‍ പറഞ്ഞു നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന്…നോട്ട് നിരോധനം ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍പോസിറ്റീവായി കണ്ടു: ഫക്രുദ്ദീന്‍ അലി

നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന് നിങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഈ നോട്ട് നിരോധനത്തെ പോസിറ്റീവായാണ് എടുത്തതെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. അതിന്റെ അനന്തരഫലമായാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും ഫക്രുദ്ദീന്‍ അലി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ആയ സി.ആര്‍. നീലകണ്ഠനുമായി നടന്ന ചാനല്‍ ചര്‍ച്ചയിലാണ് നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഈ പരാമര്‍ശമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 06:07 pm IST
in India
ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറി സി.ആര്‍. നീലകണ്ഠന്‍ (ഇടത്ത്) ഫക്രുദ്ദീന്‍ അലി (വലത്ത്)

ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറി സി.ആര്‍. നീലകണ്ഠന്‍ (ഇടത്ത്) ഫക്രുദ്ദീന്‍ അലി (വലത്ത്)

കൊച്ചി: നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന് നിങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഈ നോട്ട് നിരോധനത്തെ പോസിറ്റീവായാണ് എടുത്തതെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. അതിന്റെ അനന്തരഫലമായാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും ഫക്രുദ്ദീന്‍ അലി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ആയ സി.ആര്‍. നീലകണ്ഠനുമായി നടന്ന ചാനല്‍ ചര്‍ച്ചയിലാണ് നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഈ പരാമര്‍ശമുണ്ടായത്.

പട്ടിണിയുടെ സൂചികയില്‍ ഇന്ത്യ പിന്നോക്കമാണെന്ന സി..ആര്‍. നീലകണ്ഠന്റെ പരാമര്‍ശത്തെ സായിപ്പ് പടച്ചുവിടുന്ന സൂചികകള്‍ നോക്കി ഇന്ത്യയുടെ കാര്യം പറയല്ലേ എന്നായിരുന്നു ഫക്രുദ്ദീന്‍ അലിയുടെ പരാമര്‍ശം. സായിപ്പന്മാരുടെ സൂചികകള്‍ നോക്കി നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോകുന്നതാണ് ആം ആദ്മി പോലുള്ള പാര്‍ട്ടികളുടെ പ്രശ്നം എന്നും ഫക്രുദ്ദീന്‍ അലി പറയുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും മോദിക്ക് തന്നെ വോട്ട് ചെയ്യാന്‍ പ്രാന്താണോ? ഇവിടെ പ്രകടമായ മാറ്റം സാധാരണക്കാര്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ മോദിക്ക് വോട്ട് ചെയ്യുന്നത്. -ഫക്രുദ്ദീന്‍ പറഞ്ഞു.

മോദി ഭരിച്ച കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏത് സൂചികയിലാണ് ഇന്ത്യ മുന്നോട്ട് പോയത്? എന്ന സി.ആര്‍. നീലകണ്ഠന്റെ ചോദ്യത്തിന് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ എണ്ണം കുറഞ്ഞു എന്നായിരുന്നു ഫക്രുദ്ദീന്റെ മറുപടി. യുഎന്‍ഡിപി റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യരേഖയ്‌ക്ക് താഴെ നിന്നിരുന്ന ആളുകളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞിട്ടുണ്ട്. ഏതെങ്കിലും കാലഘട്ടത്തില്‍ ഇന്ത്യ യുഎന്‍ഡിപി പട്ടികയില്‍ ആദ്യ 15ല്‍ ഇടം പിടിച്ചിട്ടുണ്ടോ എന്ന ഫക്രുദ്ദീന്റെ ചോദ്യത്തിന് അപ്പോള്‍ ഇന്ത്യ ഇനിയും താഴേക്കുപൊയ്‌ക്കോട്ടെ എന്നാണോ? എന്നായിരുന്നു നീലകണ്ഠന്റെ മറുചോദ്യം. മോദിയുടെ ഭരണത്തില്‍ ഇന്ത്യ ഇനി മുകളിലേക്ക് ഉയരും എന്നായിരുന്നു ഇതിനുള്ള ഫക്രുദ്ദീന്റെ മറുപടി.

 

Tags: PovertylineHungerindexindiamodidemonetisationFakruddinCRNeelakantanFakruddinAli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.