Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ ശിവലിംഗ പ്രതിഷ്ഠക്ക് മേൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് ; ബോർഡിന്റെ സ്വേച്ഛാധിപത്യം നടപ്പാക്കില്ലെന്ന് ഹൈന്ദവർ

ഈ ഗ്രാമം കാദർ ഖാൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം ഈ ഭൂമി വഖഫിന് ദാനം ചെയ്തതാണെന്നും വഖഫ് ബോർഡ് അവകാശപ്പെടുന്നു

Janmabhumi Online by Janmabhumi Online
Mar 4, 2025, 10:41 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇൻഡോർ : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ഇതോടൊപ്പം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ശിവലിംഗവും വഖഫ് ബോർഡ് അവകാശപ്പെട്ടതാണ് ഏവരെയും ഞെട്ടിക്കുന്നത്.

റെയ്‌സണിലെ മഖാനി ഗ്രാമത്തിലെ താമസക്കാർക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചതായും അതിൽ അവർ താമസിക്കുന്ന ഭൂമി യഥാർത്ഥത്തിൽ വഖഫ് ബോർഡിന്റേതാണെന്നും അവർ അത് ഒഴിയേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. വഖഫ് ബോർഡ് അയച്ച നോട്ടീസിൽ ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലം യഥാർത്ഥത്തിൽ ശ്മശാനഭൂമിയാണെന്നാണ് പറഞ്ഞിരിക്കുന്നത്.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ച സ്വത്തുക്കളിൽ ഹിന്ദു വീടുകൾ, ഭൂമി, സംഭരണ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഉൾപ്പെടുന്നു. സ്ഥലം വിട്ടുനൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം പ്രസ്തുത ഭൂമി വഖഫിന്റേതാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു തെളിവും വഖഫിന് ഇല്ല എന്നതാണ് വസ്തുത.

മൂന്ന് ഏക്കർ ഭൂമി സ്വന്തമാണെന്ന് വഖഫ്

ഗ്രാമത്തിലെ മൂന്ന് ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ സ്വന്തമാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റവന്യൂ വകുപ്പിന്റെ രേഖകളിൽ ഈ ഭൂമി സർക്കാർ സ്വത്തായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രാമം കാദർ ഖാൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം ഈ ഭൂമി വഖഫിന് ദാനം ചെയ്തതാണെന്നും വഖഫ് ബോർഡ് അവകാശപ്പെടുന്നു.

അതേസമയം വഖഫ് ബോർഡിന്റെ ഈ ഏകപക്ഷീയതയെ ഗ്രാമത്തിലെ ഹിന്ദുക്കൾ ശക്തമായി എതിർത്തിട്ടുണ്ട്. നിരവധി തലമുറകളായി തങ്ങൾ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഈ ഗ്രാമത്തിൽ ഒരു കാദർ ഖാനും താമസിച്ചിരുന്നില്ലെന്നും വഖഫ് ബോർഡിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുമെന്നും എന്നാൽ വീടും സ്ഥലവും ഉപേക്ഷിക്കില്ലെന്നും ആളുകൾ വ്യക്തമാക്കി.

വഖഫ് ബോർഡ് അതിന്റെ ഏകപക്ഷീയതയിൽ നിന്ന് പിന്മാറുന്നില്ല എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം എടുത്ത് കാണിക്കുന്നത്.

Tags: muslimMadhyapradeshislamWakhaf boardhindu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

World

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

India

സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിൽ വിദ്യാർത്ഥികളെ കൽമ ചൊല്ലാൻ നിർബന്ധിച്ച മുസ്ലീം അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies