Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെബ്‌സൈറ്റ് തകരാര്‍; വാഹന പുക പരിശോധനാ കേന്ദ്രങ്ങള്‍ നിശ്ചലം, വെട്ടിലായി വാഹന ഉടമകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2025, 04:07 pm IST
in Kerala

കോട്ടയം: വാഹന പുക പരിശോധനാ വെബ്‌സൈറ്റ് പണിമുടക്കില്‍. ഇതോടെ സംസ്ഥാനത്തെ പുക പരിശോധനാ കേന്ദ്രങ്ങള്‍ നിശ്ചലമായി. പരിവഹന്‍ സോഫ്ട്‌വെയറിലെ തകരാറാണ് കാരണം. നാലുദിവസമായി തുടര്‍ച്ചയായി പരിവഹന്‍ വെബ് സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഇതോടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധി വാഹന ഉടമകള്‍ വെട്ടിലായി.

കേരളാ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മേല്‍ പഴിചാരി തലയൂരുകയാണ്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വന്നാല്‍ എംവിഡി, പോലീസ് വാഹന പരിശോധനയില്‍ പിഴ നല്‍കേണ്ടി വരുന്നത് രണ്ടായിരം രൂപയാണ്. ഇതാണ് വാഹന ഉടമകളെ കുഴപ്പിക്കുന്നത്.

പരാതിപ്പെട്ട പുകപരിശോധന കേന്ദ്രങ്ങളോട് കേരള എംവിഡി അധികൃതര്‍ നല്‍കിയ മറുപടി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള എന്‍ഐസി(നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് വാഹന പുക പരിശോധനയ്‌ക്കുള്ള സോഫ്റ്റ് വെയര്‍ നിര്‍മിച്ചതും പരിപാലിക്കുന്നതും. അതിനാല്‍ എന്‍ഐസിയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാനാണ്. എന്‍ഐസി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സോഫ്ട്‌വെയര്‍ അപ്‌ഡേഷനില്‍ വന്ന പിഴവ് മൂലമാണ് വെബ്‌സൈറ്റ് ലഭിക്കാത്തത് എന്നാണ് മറുപടി. തകരാര്‍ എന്നത്തേക്ക് പരിഹരിക്കപ്പെടുമെന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് അംഗീകൃത പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നത്.

ചെറുതും വലുതുമായ വാഹനങ്ങളുടെ പുക പരിശോധിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം നിരവധി ഉടമകള്‍ ഭീമമായ തുക ഇതിനകം പിഴയായി നല്‍കേണ്ടി വന്നിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയ്‌ക്കും ഹാജരാക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഹെവി വെഹിക്കിള്‍ ഉടമകളും പ്രതിസന്ധിയിലാണ്. ഏകീകൃത വെബ്സൈറ്റായതിനാല്‍ വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളിലും തടസം നേരിട്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതിനുശേഷം ഇടയ്‌ക്കിടെ തടസങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകുന്നത് ആദ്യമായിട്ടാണ്. പരിവഹന്‍ സൈറ്റില്‍ ഓരോ പുക പരിശോധനാ കേന്ദ്രത്തി
നും ഓപ്പണാക്കാന്‍ ഒരു കോഡും ഐഡിയും ഉണ്ട്. ഇത് തുറന്നാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പാസ്വേര്‍ഡ് നല്‍കിയാല്‍ സൈറ്റ് ലോഡാവുകയല്ലാതെ തുറന്നു വരുന്നില്ല. അതിനാല്‍ വാഹനത്തിന്റെ ചിത്രം ഉള്‍പ്പടെ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പറയുന്നു.

Tags: vehicleWebsitemalfunctionemission testing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.