Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡാമുകളില്‍ 30ശതമാനത്തിലധികം ജലം; കേരളം ആവശ്യത്തിലധികം വൈദ്യുതി പുറത്തു നിന്നു വാങ്ങുന്നു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 26, 2025, 11:27 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: അമിത വില നല്‍കി പുറത്തു നിന്നും വൈദ്യുതി വാങ്ങുന്ന കെഎസ്ഇബി, സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ണതോതില്‍ വിനിയോഗിക്കാത്തത് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തുന്നു. ആയിരത്തോളം കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ചെലവാകുന്നത്.

സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30ശതമാനമേ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ലഭിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം, കേന്ദ്ര വിഹിതം, പവര്‍ പര്‍ച്ചേസ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് കണ്ടെത്തുന്നത്. കൊടും വേനലില്‍ പോലും 30ശതമാനം ജലം ഉണ്ടായിരിക്കെ അത് ഉപയോഗിക്കാതെ പുറത്തു നിന്നും അധിക വൈദ്യുതി വാങ്ങുന്നതാണ് പ്രശ്നം.

വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള പീക്ക് സമയത്തു മാത്രമാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. അതും പൂര്‍ണ തോതില്‍ ഇല്ല. കാരണം ദീര്‍ഘകാല കരാറിലൂടെ കേരളം 24 മണിക്കൂറും പുറത്തു നിന്നും ആവശ്യത്തില്‍ അധികം വൈദ്യുതി വാങ്ങുന്നുണ്ട്. കേന്ദ്ര വിഹിതമായി 1600 മെഗാവാട്ടും പവര്‍ പര്‍ച്ചേസിലൂടെ 750 മെഗാവാട്ടും വൈദ്യുതി വാങ്ങുന്നു. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നും പുരപ്പുറ സൗരോര്‍ജത്തില്‍ നിന്നും 1,200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്.

കേരളത്തിലെ ജലവൈദ്യുത പദ്ധതികളിലൂടെ ലഭിക്കുന്നത് 1,600 മെഗാവാട്ടാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ആകെ ലഭിക്കുന്നത് 5,650 മെഗാവാട്ടാണെന്ന് വൈദ്യുതി ബോ
ര്‍ഡിന്റെ കണക്കുകളില്‍ വ്യക്തമാണ്.

പകല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 3,814 മെഗാവാട്ട് മാത്രം. രാത്രി ആവശ്യം 4,303 മെഗാവാട്ട്. അപ്പോഴും 1,347 മെഗാവാട്ട് വൈദ്യുതി അധികമാണ്. ഇങ്ങനെ ലഭിക്കുന്ന അധിക വൈദ്യുതി കുറയ്‌ക്കാന്‍ കെഎസ്ഇബി ആഭ്യന്തര ഉത്പാദന മാര്‍ഗമായ ജലവൈദ്യുതിയുടെ പ്രവര്‍ത്തനം കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്.

ഇതിന് പരിഹാരമായി 24 മണിക്കൂറും പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് പകരം രാത്രി പീക്ക് സമയങ്ങളില്‍ മാത്രം (വൈകിട്ട് 6 മുതല്‍ 11 വരെ) വൈദ്യുതി പുറത്തു നിന്നും വാങ്ങുകയാണ് നല്ലതെന്ന് വൈദ്യുതി ബോര്‍ഡിലെ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അധിക വൈദ്യുതി സറണ്ടര്‍ ചെയ്യുന്ന രീതിയാണ് ബോര്‍ഡ് സ്വീകരിച്ചു വരുന്നത്. അങ്ങനെ വരുമ്പോള്‍ ഫിക്സഡ് ചാര്‍ജ് കമ്പനികള്‍ക്ക് നല്‍കണം.

പവര്‍ പര്‍ച്ചേസിലൂടെ വാങ്ങുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 4-5 രൂപയാണ്. എന്നാല്‍ കേന്ദ്ര ഗ്രിഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 2- 3 രൂപാ മാത്രം. അതിനാല്‍ കേന്ദ്ര ഗ്രീഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി ഇപ്പോള്‍ തിരികെ നല്‍കുന്നത്.

 

Tags: KSEBKerala buys more electricity30 percent water in dams
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നെറ്റ് മീറ്റര്‍’ നല്‍കാതെ കെഎസ്ഇബി; ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനും നിരക്ക് കൂടും; കെഎസ്ഇബി ലക്ഷ്യമിടുന്നത് 357.28 കോടി രൂപയുടെ അധികവരുമാനം

Kerala

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂര്‍ ആചരിക്കണം: കെഎസ്ഇബി

Kerala

അദാനി, അംബാനി പവര്‍ പ്ലാന്റുകള്‍ കേരളത്തിലേക്ക്; വൈദ്യുതി ബോര്‍ഡില്‍ 24 ശതമാനം ഓഹരികള്‍ തൊഴിലാളികള്‍ക്ക്; എതിര്‍പ്പുമായി സിപിഎം

Kerala

ഇത്തവണ വേനലിൽ വെന്തുരുകില്ല ; സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies